Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ നശിച്ചത് 25 ഹെക്ടര്‍ വനം:ചത്തത് രണ്ടു മ്ലാവുകള്‍ (എക്‌സ്‌ക്ലൂസീവ്) /25 hectare forest destroyed in Mundakkai eruption: Only two Mlaws dead (Exclusive)

മുമ്പ് മുണ്ടക്കൈ വനത്തില്‍ ഉരുള്‍ പൊട്ടിയിട്ടുണ്ട്, അന്ന് ഇതു സംബന്ധിച്ച ഒരു സര്‍വ്വെ നടന്നിരുന്നു, ഈ സര്‍വ്വെ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കണ്ടിട്ടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2024, 02:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ആഘാതം പഠിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്. ദുരന്തത്തിന്റെ ആഘാതം സമസ്ത മേഖലയെയും ബാധിച്ചിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ അധീനതയിലുള്ള വനത്തിനുള്ളിലെ മലയില്‍ നിന്നുത്ഭവിച്ച ഉരുള്‍പൊട്ടല്‍ ആയതു കൊണ്ട് പ്രത്യേക പഠനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, ഉരുള്‍പൊട്ടല്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ വകുപ്പിന്റെ 25 ഹെക്ടര്‍ വനപ്രദേശമാണ് തരിശായി മാറിയത്. പ്രാഥമിക കണക്കെടുപ്പു മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, ദുരന്തത്തില്‍ ഇനിയും നിര്‍ത്താത്ത തിരച്ചിലിനൊപ്പം വനംവകുപ്പിന്റെ പഠനവും സര്‍വ്വെയും നടക്കും. വനം വകുപ്പിന്റെ ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സര്‍വ്വെ നടത്തുന്നത്.

സര്‍വ്വെ ടീമില്‍, ഇതുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം മുതല്‍ ഇപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ദൗത്യത്തിന്റെ ഭാഗമായി വനത്തിനുള്ളില്‍ തന്നെയുണ്ട്. ഉരുള്‍പൊട്ടിയതോടെ ഒറ്റപ്പെട്ടു പോയ ആദിവാസി കൃഷ്ണനെയും ഭാര്യയെയും നാലുമക്കളെയും അതി സാഹസികമായി രക്ഷപ്പെടുത്തി ക്യാമ്പിലെത്തിച്ചപ്പോഴാണ് വനംവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നതെന്ന് പുറംലോകം അറിഞ്ഞത്. കാടിന്റെ സംരക്ഷകര്‍ക്ക് കാടിനുള്ളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും, കാടിനെ കുറിച്ചും, അവിടെ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്.

അതുകൊണ്ടു തന്നെ മുണ്ടക്കൈയിലെ ആദിവാസി ഉന്നതികളിലേക്ക് എത്താനുള്ള കാട്ടു വഴികള്‍ പലതും ദൗത്യ സംഘത്തിനു പറഞ്ഞു കൊടുത്തത് വനംവകുപ്പിലെ ജീവനക്കാരാണ്. മാത്രമല്ല, ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വനത്തില്‍ നടത്തിയ തെരച്ചിലിലും വനംവകുപ്പിന്റെ സഹായം ദൗത്യസേനയ്ക്ക് ഏറെ ഗുണംചെയ്തു. 25 ഹെക്ടര്‍ വനം അപ്പോടെ ഒലിച്ചിറങ്ങിയതില്‍ എന്തൊക്കെ നഷ്ടമുണ്ടാകുമെന്നുള്ള ഏകദേശ ധാരണ മുണ്ടക്കൈ മേഖലയിലെ വനംവകുപ്പുദ്യോഗസ്ഥര്‍ക്കുണ്ട്. നിലവില്‍ നടത്തിയ തെരച്ചിലില്‍ വന്യ മൃഗങ്ങളെന്നു പറയാന്‍ രണ്ടു മ്ലാവുകളുടെ ജഡം മാത്രമേ ലഭിച്ചിട്ടുള്ളൂ.

മറ്റു വന്യ മൃഗങ്ങളുടെ ജഡമൊന്നും കിട്ടിയിട്ടില്ല. പിന്നെ, കുരങ്ങന്‍മാരോ, മറ്റു ജീവികളോ കുറച്ചൊക്കെ ചത്തിച്ചുണ്ടാകാമെന്നും അവര്‍ പറയുന്നുണ്ട്. അതിനെ കുറിച്ച് എന്തെങ്കിലും പറയാനാകണമെങ്കില്‍ ജഡം കിട്ടിയാലേ പറ്റൂവെന്നും അവര്‍ പറയുന്നു. വലിയ വന്യ മൃഗങ്ങള്‍ക്കൊന്നും അപായമുണ്ടായിട്ടില്ല. പാതിരാത്രി സംഭവിച്ച ദുരന്തം മൃഗങ്ങള്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. അതുകൊണ്ടു തന്നെ ഉരുള്‍പൊട്ടുന്നതിനു മുമ്പ് ആപ്രദേശത്തു നിന്നും വലിയ വന്യ ജീവികള്‍ മാറിയിട്ടുണ്ടാകാം. അല്ലായിരുന്നെങ്കില്‍ കുത്തിയൊലിച്ചെത്തിയ ഉരുളില്‍ മനുഷ്യര്‍ക്കൊപ്പം വന്യ മൃഗങ്ങളുടെയും ജഡങ്ങള്‍ ഉണ്ടാകുമായിരുന്നു.

എന്തായാലും വനംവകുപ്പു നടത്തുന്ന പഠനത്തില്‍ നഷ്ടം എത്ര, എന്ന് വ്യക്തമാകും. മാത്രമല്ല, മുണ്ടക്കൈ ഭാഗത്തെ വനത്തിനുള്ളില്‍ ഇനി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന് അറിയാനും സാധിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് മുണ്ടക്കൈ വനത്തിലെ മലകളില്‍ ഉരുള്‍ പൊട്ടിയിട്ടുണ്ട്. അന്ന് ഇതു സംബന്ധിച്ച ഒരു സര്‍വ്വെ നടന്നിരുന്നു. ഈ സര്‍വ്വെ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കണ്ടിട്ടില്ല. എന്തുകൊണ്ടാകും ആ റിപ്പോര്‍ട്ട് പിന്നീട് പരിഗണിക്കപ്പെടാതെ പോയതെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കാനിരിക്കുന്നതേയുള്ളൂ.

ReadAlso:

അവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?: V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; KSRTC ജീവനക്കാരുടെ സഹായ നിധി പിരിവും ഒരുമിപ്പിച്ചു

ഞങ്ങള്‍ മരിക്കുന്നതെങ്ങനെ ?: KSRTC ജീവനക്കാരുടെ അപേക്ഷ മുഖ്യമന്ത്രിക്കു മുമ്പില്‍ ?; മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 400 പേര്‍ ? (എക്‌സ്‌ക്ലൂസിവ്)

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

റോബോട്ടുകള്‍ KSRTC ഡ്രൈവറാകും കാലം ?: ചെലവുകുറച്ച് വരുമാനം കൂട്ടാന്‍ മന്ത്രിയുടെ സ്വപ്‌നമോ ?; 2030 കഴിഞ്ഞാല്‍ വരും, വരാതിരിക്കില്ല ?

രാജ്യത്തെ നടുക്കി സാംബാൽ ഇൻഷുറൻസ് തട്ടിപ്പ്! നടന്നത് 100 കോടിയുടെ തിരിമറി; വഞ്ചിതരായത് 50 ഓളം ഇൻഷുറൻസ് കമ്പനികളും | Sambhal Insurance scam

അതേസമയം, ദുരന്ത മേഖലയില്‍ നിന്നും 231 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളുമാമ് ലഭിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ തീവ്രതയും ഭൂവിനിയോഗം എങ്ങനെ നടത്തണമെന്നു മനസ്സിലാക്കാനും സര്‍ക്കാര്‍ തലത്തില്‍ ഒരു സര്‍വ്വെ നടത്തുന്നുണ്ട്. NIT സൂറത്തുമായി ചേര്‍ന്നാണ് ലിഡാര്‍ സര്‍വെ നടത്തുന്നത്. ഇത് വനംവകുപ്പ് നടത്തുന്ന സര്‍വ്വെയുമായി ബന്ധമില്ല. വന വിഭവങ്ങളുടെ നാശനഷ്ടം കണക്കാക്കുക, വന്യ മൃഗങ്ങള്‍, വന്‍മരങ്ങള്‍ എന്നിവയുടെ നഷ്ടം എന്നിവയും, വനത്തിലെ മണ്ണിന്റെ ഘടനയും, ആദിവാസി കോലികള്‍ ഇരിക്കുന്ന പ്രദേശങ്ങള്‍ ദുരന്ത മേഖലയാണോ എന്നുമൊക്കെയുള്ളതാണീ പഠനം.

 

content highlights;25 hectare forest destroyed in Mundakkai eruption: Only two Mlaws dead (Exclusive)

Tags: MUNDAKAI 25 HECTER FORST LOSTAK SASEENDRAN MINISTERKERALA FOREST MINISTERമുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ നശിച്ചത് 25 ഹെക്ടര്‍ വനംചത്തത് രണ്ടു മ്ലാവുകള്‍ മാത്രം (എക്‌സ്‌ക്ലൂസീവ്)FOREST DEPARTMENTANWESHANAM NEWSAnweshanam.comCHOORALMALAMUNDAKAI LANDSLIDE

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies