Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

തുറക്കുന്ന ആളെ നരകം കാണിക്കുന്ന പെട്ടി – DYBBUK BOX

അതിന് കാരണമായത് അമേരിക്കക്കാരനായ കെവിൻ മാനിസ് എന്ന പുരാവസ്തു വ്യാപാരിയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 13, 2024, 08:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

2017 ൽ പുറത്തിറങ്ങിയ എസ്രാ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാളികൾ ആദ്യമായി ഡിബൂക്കിനെ കുറിച്ച് അറിയുന്നത്. ജൂതമത വിശ്വാസപ്രകാരം ഗതികിട്ടാത്ത ആത്മാക്കളെയാണ് ഡിബൂക് എന്ന വിളിക്കുന്നത്. അവയെ അടക്കം ചെയ്തിട്ടുള്ള ബോക്സിനെ ഡിബൂക് ബോക്സ് എന്നും വിളിക്കുന്നു. ആരെങ്കിലും ഒരിക്കൽ ഡിബൂക് ബോക്സിൽ നിന്നും ആത്മാവിനെ സ്വതന്ത്രമാക്കി കഴിഞ്ഞാൽ ആത്മാവ് ആരുടെയെങ്കിലും ഒരു ശരീരത്തിൽ പ്രവേശിക്കുകയും ആത്മാവിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ആ ശരീരത്തിലൂടെ നേടിയെടുക്കാൻ ശ്രമിക്കുകയും തന്റെ ഉദ്ദേശങ്ങൾ പൂർത്തിയാക്കിയ ശേഷം ആ ശരീരം വിട്ട് പുറത്തുപോകുന്നു എന്നാണ് വിശ്വാസം.

പതിനാറാം നൂറ്റാണ്ടിലാണ് ഡിബൂക് എന്ന വാക്ക് കഥകളിലൂടെ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ തന്നെ ഡിബൂക് കഥകൾ പ്രചാരത്തിലുണ്ടെങ്കിലും 2012 മുതലാണ് ഡിബൂക് ബോക്സ് എന്ന പേര് കാര്യമായി പ്രശസ്തമാക്കാൻ തുടങ്ങിയത്. അതിന് കാരണമായത് അമേരിക്കക്കാരനായ കെവിൻ മാനിസ് എന്ന പുരാവസ്തു വ്യാപാരിയാണ്.

പുരാവസ്തു കച്ചവടക്കാരനായതുകൊണ്ട് തന്നെ പഴക്കം ചെന്ന സാധനങ്ങൾ ലേലം വിളിച്ച് വാങ്ങുന്നത് കെവിന്റെ ശീലമായിരുന്നു. അങ്ങനെ 2003 ൽ കച്ചവടത്തിന്റെ ഭാഗമായി കുറച്ച് വസ്തുക്കൾ ലേലം വിളിച്ച് വാങ്ങുകയുണ്ടായി, അതിലൊന്നായിരുന്നു ഒരു വീഞ്ഞ് പെട്ടി. ആ വസ്തുവിന്റെ വ്യത്യസ്തതയും, പുരാവസ്തു മൂല്യവും ആയിരുന്നു അദ്ദേഹത്തെ അതിലേക്ക് ആകർഷിച്ചത്. കെവിന്റെ കയ്യിൽ എത്തുന്നതിനു മുൻപ് ആ പെട്ടിയുണ്ടായിരുന്നത് ഹിറ്റ്ലറുടെ ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട് സ്പെയിനിൽ കുടിയേറിയ പോളണ്ടുകാരിയായ ഹവേല എന്ന സ്ത്രീയുടെ കൈയിലായിരുന്നു. അവരുടെ മരണശേഷം പേരകുട്ടിയിൽ നിന്നായിരുന്നു ഈ ബോക്സ് കെവിന് ലഭിച്ചിരുന്നത്.

അതൊരു പാരമ്പര്യ സ്വത്താണെന്ന് അറിഞ്ഞപ്പോൾ ഹവേലയുടെ പേരകുട്ടിക്ക് തന്നെ ആ ബോക്സ് തിരിച്ച് നൽകാൻ കെവിൻ തയ്യാറായിരുന്നു, എന്നാൽ അത് സ്വീകരിക്കാൻ അവർ കൂട്ടാക്കിയില്ല. അതിന് കാരണമായി അവർ പറഞ്ഞത്, ‘മുത്തശ്ശി സ്പെയിനിൽ നിന്ന് വന്നപ്പോൾ തന്നെ ഡിബൂക് ബോക്സ് അവരുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്നാൽ അതിലൊരു ഡിബൂക് വസിക്കുന്നതിനാൽ ആണ് അവരത് ഒരിക്കൽ പോലും തുറക്കാൻ തയാറാകാഞ്ഞത്’ അവരുടെ വാക്കുകൾ കെവിനിൽ വലിയ ഞെട്ടൽ ഉളവാക്കിയെങ്കിലും ആ ബോക്സ് തന്റെ കൈവശം വയ്ക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ ഒരിക്കൽ കെവിൻ ആ ബോക്സ് തുറന്നു. അതിനുള്ളിൽ 1920 കളിലെ കുറെ നാണയങ്ങളും, മുടികെട്ടുകളും, സ്വർണ പാനപാത്രവും, നീരാളിയുടെ കാലുപോലുള്ള മെഴുകുതിരി സ്റ്റാൻഡും, ശാലോം എന്ന് ഹീബ്രു ഭാഷയിൽ ആലേഖനം ചെയ്ത പ്രതിമയുമായിരുന്നു ഉണ്ടായിരുന്നത്.

ReadAlso:

തലമുറകളുടെ ചരിത്രസംഗമത്തിനൊരുങ്ങി ബദനി കുന്ന്: മാര്‍ ഇവാനിയോസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷം; 75 വര്‍ഷത്തിനുള്ളില്‍ പഠിച്ചവരും പഠിപ്പിച്ചവരും വീണ്ടും കലാലമുറ്റത്തും ക്ലാസ് മുറികളിലും ഒത്തു കൂടും

കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഗാസയിലെ കുരുന്നുകള്‍, കഴിക്കാന്‍ ആഹാരമില്ല, ‘വിശപ്പില്‍ വലഞ്ഞ് ഒരു ജനത’; ജിഎച്ച്എഫ് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യം 1,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തി

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

ആശങ്കപ്പെടുത്തി കണക്കുകൾ; വളരുന്ന തലമുറ എങ്ങോട്ട് ?

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

ഡിബൂക് ബോക്സ് തുറന്ന് ഏതാനും നാളുകൾക്കുള്ളിൽ തന്നെ വിചിത്രമായ പല സംഭവങ്ങളുമാണ് കെവിനെ കാത്തിരുന്നത്. എന്നാൽ ആ ബോക്സ് തുറന്ന കാരണമാണ് ഇത്തരം സംഭവങ്ങൾ തന്റെ ജീവിതത്തിൽ നടക്കുന്നതെന്ന് കെവിൻ വിശ്വസിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ ബോക്സ് കെവിൻ അമ്മയ്ക്ക് നൽകാൻ തീരുമാനിച്ചു. മകൻ നൽകിയ സമ്മാനം അമ്മയും സന്തോഷത്തോടെ സ്വീകരിച്ചു. രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ പക്ഷാഘാതം പിടിപെട്ട് അമ്മയും കിടപ്പിലായി. നിരന്തരമായ ദുസ്വപ്നങ്ങൾകൊണ്ടും പേടിപ്പെടുത്തുന്ന അനുഭവംകൊണ്ടും അവസാനം കെവിനും തോന്നി തുടങ്ങി എല്ലാം ആ ഡിബൂക് ബോക്സ് തുറന്ന കാരണമാണ് സംഭവിക്കുന്നതെന്ന്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഡിബൂക് ബോക്സ് വിൽക്കാൻ തീരുമാനിച്ചു.

പരസ്യത്തിന്റെ ഡിസ്ക്രിപ്ഷനിൽ അദ്ദേഹം ഒരു കാര്യം എഴുതി ‘ഇതൊരു ഡി ബൂക് ബോക്സാണ്, ഗതികിട്ടാത്തൊരാത്മാവിനെ അടച്ചുവെച്ച ഒരു പെട്ടി’. എന്നിരുന്നാൽപ്പോലും വലിയ തുകയ്ക്ക് തന്നെയായിരുന്നു ഈ പെട്ടി വിറ്റുപോയത്. എന്നാൽ കൈയിലെത്തുന്ന ഓരോ വ്യക്തികൾക്കും ദുരനുഭവം മാത്രമായിരുന്നു ഡിബൂക് ബോക്സ് സമ്മാനിച്ചിരുന്നത്. ആ പെട്ടി കൈയിൽ വെച്ചിരുന്നവരെല്ലാം രാത്രി കാലങ്ങളിൽ പൂച്ച മൂത്രത്തിന്റെയും മുല്ലപ്പൂവിന്റെയും ഇടകലർന്ന രൂക്ഷമായ ഗന്ധം അനുഭവിക്കാറുണ്ടായിരുന്നു. മാത്രമല്ല അവരെല്ലാവരും ഒരു വയസായ സ്ത്രീയെ സ്വപ്നത്തിൽ നിരന്തരം കാണാറുണ്ടായിരുന്നു.

അവസാനമായി ഈ ഡിബൂക് ബോക്സ് കൈവശം വെച്ച യൂസഫിന്റെ വീട്ടിലെ ബൾബുകൾ അകാരണമായി പൊട്ടുകയും അദ്ദേഹത്തിന്റെ മുടി അനിയന്ത്രിതമായി കൊഴിയുകയും ചെയ്തു. ഈ അനുഭവങ്ങളെല്ലാം അദ്ദേഹത്തിൽ നിന്ന് കേട്ടറിഞ്ഞ ജെയ്സൺ അസ്‌റ്റോൺ ഈ ബോക്സിനെ ഒന്ന് പരീക്ഷിക്കാൻ വേണ്ടി മുന്നോട്ട് വന്നു. പെട്ടിക്കുള്ളിലെ ഡിബൂക്കിനെ കീഴ്‌പ്പെടുത്തി അതിന്റെ എല്ലാ വിധ ദുരൂഹതകളെയും അവസാനിപ്പിക്കുക എന്നതായിരുന്നു ജെയ്‌സന്റെ ലക്ഷ്യം. എന്നാൽ പെട്ടി കൈവശം വെക്കാൻ ആരംഭിച്ചത് മുതൽ അദ്ദേഹവും പലതരത്തിലുള്ള വിചിത്ര അനുഭവങ്ങൾ നേരിട്ടു. അദ്ദേഹത്തിന് ത്വക്ക് സംബന്ധമായ അസുഖങ്ങൾ നേരിടുകയും ചോര ചുമച്ച് തുപ്പാനും ആരംഭിച്ചു. പിന്നീടങ്ങോട്ട് എങ്ങനെയെങ്കിലും ഇതിൽ നിന്ന് രക്ഷപ്പെടണം എന്ന ചിന്തയായിരുന്നു ജെയ്‌സണ്. അതിന്റെ അടിസ്ഥാനത്തിൽ ജൂത പുരോഹിതന്മാരുടെ സഹായത്തോടെ വിധി പ്രകാരം തന്നെ അദ്ദേഹം ഈ ഡിബൂക് ബോക്സ് സീൽ ചെയ്തു. അതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങളും അവസാനിച്ചു. ഇന്നും അദ്ദേഹത്തിന് മാത്രം അറിയുന്ന ഏതോ ഒരു സ്ഥലത്തു ആ ഡിബൂക് ബോക്സ് സീൽ ചെയ്ത നിലയിൽ തന്നെ ഇരിക്കുന്നു.

STORY HIGHLIGHT: DYBBUK BOX

Tags: americaAnweshanam.comHorror storyreal storyDYBBUK BOXreal experiencekevin

Latest News

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ; പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത | Malayali nuns arrested on charges of human trafficking ; KCYM Mananthavady diocese holds protest

കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണു;  നാലര വയസുകാരന് ദാരുണാന്ത്യം | palakkad drowned death four year old boy

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ഒരാണ്ട് ;സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മൗനം ആചരിക്കും | one year of wayanad landlside education dpt

തൃശൂരിൽ അച്ഛനെ കൊലപ്പെടുത്തി മകൻ,​ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു | man kills father in thrissur

കേരളത്തിലെ ആദ്യ ഗവേഷണ, വികസന ഉച്ചകോടി തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.