Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മരണത്തിന്റെ ദൂതൻ; 200-ലേറെ കൊലപാതകങ്ങള്‍ ചെയ്ത ലോകത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലർ ആരാണെന്നറിയുമോ ? – serial killer

'ഡോ ഡെത്ത്' ജീവന്റെ കാവൽക്കാരനാകേണ്ട ആൾ മരണത്തിന്റെ ദൂതനായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 25, 2024, 06:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജീവന്റെ കാവൽക്കാരനാകേണ്ട ആൾ മരണത്തിന്റെ ദൂതനായി. സൗമ്യമായ പെരുമാറ്റം, ആരെയും ആകർഷിക്കുന്ന പ്രകൃതം, പ്രശസ്തനായ ഡോക്ടർ. പറഞ്ഞുവരുന്നത് ‘ഡോക്ടർ ഡെത്ത്’ എന്നറിയപ്പെടുന്ന ഹരോൾഡ് ഷിപ്പ്മാനെ കുറിച്ചാണ്. ലോകത്തില്‍ ഏറ്റവുമധികം മനുഷ്യരെ കൊന്നൊടുക്കിയ സീരിയല്‍ കില്ലര്‍മാരുടെ പട്ടികയെടുത്താല്‍ നാലാമതായാണ് ഷിപ്പ്‌മാന്റെ സ്ഥാനം.

ഹരോൾഡിന്റെ കുട്ടിക്കാലം

1946 ൽ നോട്ടിങ്ഹാമിലെ ഒരു സാധാരണ കുടുംബത്തിലെ ലോറി ഡ്രൈവറുടെ മൂന്നു മക്കളിൽ രണ്ടാമൻ ആയിട്ടാണ് ഹാരോൾഡ് ജനിക്കുന്നത്. സമീപപ്രദേശത്തെ ചെറിയ ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മാതാവ്. ഹരോൾഡിന്റെ പതിനേഴാമത്തെ വയസ്സിൽ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ട മാതാവ് ശ്വാസകോശാർബുദത്തെ തുടർന്ന് മരിക്കുന്നു. ഹരോൾഡിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ഘടകം തന്നെയായിരുന്നു അമ്മയുടെ അസുഖവും അമ്മയുടെ മരണവുമെല്ലാം. കാര്യങ്ങൾ ഇങ്ങനെയെല്ലാം ആണെങ്കിൽ കൂടിയും പഠനത്തിലും കായിക വിഷയങ്ങളിലും ഷിപ്പ്മാൻ മികവ് പുലർത്തിയിരുന്നു.

വ്യാജ കുറിപ്പടിയില്‍ കുടുങ്ങി ഷിപ്പ്മാന്‍

1970 ൽ മെഡിസിനിൽ ബിരുദം എടുത്തു കൊണ്ട് ഷിപ്പ്മാൻ പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം ചികിത്സാ രംഗത്തേക്ക് ഇറങ്ങിയ ഷിപ്പ്മാനെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പ്രിസ്ക്രിപ്ഷനിൽ തിരിമറി നടത്തി പെത്തഡിൻ എന്ന ഡ്രഗ് അടങ്ങുന്ന മരുന്ന് കൈവശം വെച്ചു എന്ന കാരണം ചൂണ്ടികാട്ടി 1974 ൽ പോലീസ് അറസ്റ്റ് ചെയ്തു. ഈ കാരണത്തിന് 600 പൗണ്ട് പിഴയാണ് അന്ന് കോടതി ഷിപ്പ്മാന് ശിക്ഷ നല്‍കിയത്. തുടർന്ന് അധികം വൈകാതെ തന്നെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി പ്രവേശിക്കുകയും ചെയ്തു.

ഹാരോൾഡ്‌ ഷിപ്പ്‌മാൻ എന്ന ഡോക്ടറിന്റെ വളർച്ച

ReadAlso:

ഒരിറ്റു സ്‌നേഹത്തിനു വേണ്ടി ദാഹിച്ച രേഷ്മ ?: വിവാഹം കൊണ്ട് ഉദ്ദേശിച്ചത് സാമ്പത്തിക തട്ടിപ്പല്ലെന്ന് രേഷ്മ ; സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ന്യായത്തില്‍ പി.എച്ച്.ഡി; ‘ലൗ മാര്യേജില്‍’ തുടങ്ങി ബാക്കിയെല്ലാം ‘അറേഞ്ച്ഡ് മാര്യേജ്’ തട്ടിപ്പാക്കി?

ശ്രീ പദ്മനാഭ സ്വാമിയുടെ കാവല്‍ക്കാരനോ ?: ആരാണ് വിശ്വക് സേനന്‍ ?; പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിശ്വക്‌സേനന്‍ വിഗ്രഹത്തിന്റെ പ്രാധാന്യം എത്ര പേര്‍ക്കറിയാം ?

‘ഇതു താന്‍ഡാ പോലീസ്’, സിറ്റി പോലീസിന് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ട് ഈ സ്റ്റേഷനുകള്‍; പൊതുജനത്തിന് പുല്ലുവിലയോ ? നിറവും ധനവും നോക്കുന്ന കാക്കിയിട്ട ചിലര്‍

കൂടെയുണ്ട് കരുത്തേകാന്‍: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരേയുള്ള പോരാട്ടം; രക്ഷിതാക്കളും അധ്യാപകരും സജ്ജരാകണം; സമഗ്ര വിദ്യാര്‍ത്ഥി രക്ഷകതൃ അധ്യാപക ശാക്തീകരണ പദ്ധതി

ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പുതിയ തലങ്ങളിലേക്ക്; തനിക്കൊരും ഭൂതകാല ഫ്രണ്ടുണ്ടായുരുന്നുവെന്ന് ട്രംപും, മൂന്നര വര്‍ഷം മാത്രമുള്ള പ്രസിഡന്റെന്ന് മസ്‌കും

വ്യാജ കുറിപ്പടിയില്‍ കുടുങ്ങിയെങ്കിലും ഡോക്ടർ എന്ന നിലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൊതുസമൂഹത്തിൽ സ്വീകാര്യനാകാൻ ഷിപ്പ്മാന് സാധിച്ചു. കൂടാതെ, കഠിനാധ്വാനിയായ, രോഗികളോടെല്ലാം വളരെയധികം അലിവുള്ള ഡോക്ടർ എന്ന നിലയിലും ഷിപ്പ്‌മാൻ പ്രശസ്തനാവുകയും നഗരത്തിലെ പ്രമുഖനായ ഡോക്ടർ ആയി മാറുകയും ചെയ്തു. പ്രശസ്‌തികൾ നേടിയെടുത്ത ജനങ്ങളുടെ പ്രിയങ്കരനായ ഡോക്ടർ 1993 ൽ സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ഓരോ വ്യക്തികളുടെയും വീട്ടിൽ ചെന്ന് പരിശോധിക്കുന്ന രീതിയായിരുന്നു ഷിപ്പ്മാന് ഉണ്ടായിരുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ് കുറഞ്ഞ സമയം കൊണ്ട് എല്ലാവർക്കും പ്രിയങ്കരനായി ഡോക്ടർ ഷിപ്പ്മാൻ മാറിയത്.

കാത്ലീന്‍ ഗ്രണ്ടിയുടെ മരണം

ഡോക്ടര്‍ എന്ന നിലയില്‍ ആദരിക്കപ്പെടുന്ന ഹരോൾഡ് ഷിപ്പ്മാനുമായി സൗഹൃദമുണ്ടാക്കുന്നതില്‍ അവരും വിമുഖത കാണിച്ചിരുന്നില്ല അതുകൊണ്ട് തന്നെ പ്രമുഖരായ കുടുംബങ്ങളുമായി ഷിപ്പ്മാന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അങ്ങനെയാണ് ഹൈഡ്രേയിലെ മുന്‍ മേയര്‍ കൂടിയായിരുന്ന കാത്ലീൻ ഗ്രണ്ടിയെ ഷിപ്പ്മാന്‍ പരിചയപ്പെടുന്നത്. ഷിപ്പ്മാന്റെ പെരുമാറ്റവും രീതികളുമെല്ലാം കാത്ലീനിന് ഇഷ്ടമായിരുന്നു. വാര്‍ധക്യത്തിലെത്തി നില്‍ക്കുന്നതിനാല്‍ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ഷിപ്പ്മാന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് കാത്ലീനും വിശ്വസിച്ചു. എല്ലാവരെയും പോലെ ഷിപ്പ്മാന്റെ ചികിത്സയിൽ ഉണ്ടായിരുന്ന കാത്ലീനും മരിച്ചു. കാത്ലീന്റെ മരണ വിവരം അറിഞ്ഞെത്തിയ ഷിപ്പ്മാന്‍ മരണകാരണം വാര്‍ധക്യസഹജമാണെന്നും അതില്‍ ദുരൂഹതയില്ലെന്നു സാക്ഷ്യപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികളോ മറ്റു സംശയങ്ങളോ ഇല്ലാതെ മൃതദേഹം സംസ്‌കരിച്ചു.

ഷിപ്പ്മാനെ കുടുക്കിയ വ്യാജ വിൽപത്രം

കാത്ലീൻ ഗൗണ്ടിയുടെ മരണശേഷമാണ് അഭിഭാഷകയായ മകള്‍ ആഞ്ജല വുഡ്രഫ് അറിയുന്നത് വില്‍പത്ര പ്രകാരം സ്വത്തില്‍ സ്വന്തം മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ യാതൊരു അവകാശവുമില്ലെന്ന് എന്നാൽ സ്വത്തിന്റെ ഭൂരിഭാഗവും ഹരോൾഡ് ഷിപ്പ്മാൻ എന്ന ഡോക്ടറിന്റെ പേരിലാണ് കാത്ലീൻ എഴുതിവെച്ചതിൽ സംശയത്തിൽ അവരുടെ മക്കൾ പോലീസിൽ ഒരു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസുകാർ വിശദമായ അന്വേഷണം നടത്തുകയും ഡോക്ടറുടെ വീട്ടിൽ നിന്നും കള്ള വിൽപ്പത്രം അച്ചടിക്കാൻ ഉപയോഗിച്ച ടൈപ്പ് റൈറ്റർ കണ്ടെത്തുകയും ചെയ്തു. കാത്ലീന്റെ മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് കാത്ലീന്റെ മൃതദേഹം പുറത്തെടുത്ത് പുനഃപരിശോധന നടത്തി. പോസ്റ്റ്മാര്‍ട്ടത്തില്‍ കാത്ലീന്റെ ശരീരത്തില്‍ അളവില്‍ കവിഞ്ഞ ഡയാമോര്‍ഫിന്‍ കണ്ടെത്തി. വാര്‍ധക്യസഹജമായ പ്രശ്നങ്ങള്‍ അല്ലാതെ യാതൊരു രോഗവുമില്ലാത്ത കാത്ലീന് എന്തിന് വേദനസംഹാരി നല്‍കി എന്ന പോലീസിന്റെ ചോദ്യത്തിന് കാത്ലീന്‍ വേദനസംഹാരികള്‍ക്ക് അടിമയാണെന്നാണ് ഷിപ്പ്മാന്‍ പറഞ്ഞത്. ഷിപ്പ്മാന്റെ കമ്പ്യൂട്ടര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കാത്ലിന്റെ മരണത്തിന് ശേഷം മാത്രമാണ് അവര്‍ വേദനസംഹാരിക്ക് അടിമയാണെന്ന് ഷിപ്പ്മാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തതെന്നും വ്യക്തമായി. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ 1998 സെപ്തംബര്‍ 7-ന് ഷിപ്പ്മാന്‍ അറസ്റ്റിലായി.

ഷിപ്പ്മാന്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാളുടെ ചികിത്സയില്‍ മരിച്ച രോഗികളുടെ കുടുംബാംഗങ്ങള്‍ സമാനമായ പരാതി ഉന്നയിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി. മരിച്ചവരില്‍ ഭൂരിഭാഗവും വാര്‍ധക്യത്തിലെത്തിയ സ്ത്രീകളായിരുന്നു. 1995 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ മരിച്ച പതിനഞ്ച് സ്ത്രീകളുടെ കൊലപാതകമാണ് ഇയാളുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നത്.

ഷിപ്പ്മാൻ കൊന്നവരുടെ എണ്ണം 200ന് മേലെ

ഷിപ്പ്മാന് ശിക്ഷ ലഭിച്ചതിന് ശേഷവും പോലീസ് അന്വേഷണം നിര്‍ത്തിയില്ല. വെസ്റ്റ് യോക്ക്‌ഷെയറിലെ പോലീസ് ഡിറ്റക്ടീവ് ക്രിസ് ഗ്രെഗിനായിരുന്നു അന്വേഷണച്ചുമതല. 1975 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ അയാള്‍ കുറഞ്ഞത് 218 പേരെയെങ്കിലും കൊന്നുവെന്ന് ക്രിസ് ഗ്രെഗ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ ഭൂരിഭാഗവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന വാര്‍ധക്യത്തിലെത്തിയ സ്ത്രീകളും നാല് വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞുമുണ്ടായിരുന്നു.

സ്വയം മരണശിക്ഷ വിധിച്ച് ഷിപ്പ്മാൻ

2004 ജനുവരി 13-ന് ഷിപ്പ്മാന്‍ തൂങ്ങിമരിച്ചു തടവില്‍ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ കിടക്കവിരി ജനലില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് അയാളെ കണ്ടെത്തിയത്. ഷിപ്പ്മാന്റെ മരണശേഷം അയാളുടെ ഗരേജില്‍ നടന്ന പരിശോധനയില്‍ വിലപിടിപ്പുള്ള ഒട്ടേറെ ആഭരണങ്ങള്‍ കണ്ടെത്തി. അത് ഇരകളില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.

STORY HIGHLIGHT: harold shipman doctor serial killer

Tags: serial killerAnweshanam.cominteresting factsHAROLD SHIPMAN

Latest News

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; പ്രതി ലിവിയ ജോസ് അറസ്റ്റിൽ

ട്രോളി ബാഗിൽ കടത്താൻ ശ്രമിച്ചത് 37 കിലോ കഞ്ചാവ്; എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 സ്ത്രീകൾ പിടിയിൽ

എന്‍റെ ജില്ല ആപ്പിലൂടെ സേവനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ സൗകര്യമൊരുക്കി കെഎസ്ഇബി | KSEB

നേരിയ ആശ്വാസം; കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്; കേരളത്തില്‍ 5 മരണം

കെനിയ വാഹനാപകടം; അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.