Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ആദിവാസികള്‍ക്ക് വേറെ പണിയില്ലേ ?: രാജ്യാന്തര വിപണന മേളയില്‍ ഇവര്‍ക്കെന്തു കാര്യം ?; വനവിഭവങ്ങള്‍ക്ക് ആവശ്യക്കാരും ലക്ഷങ്ങള്‍ വരുമാനവും കിട്ടുമ്പോള്‍ ‘കൃമി’കടി തുടങ്ങിയവരാണ് ജാതീയതയുടെ ദുര്‍ഭൂതങ്ങള്‍

അത്തരക്കാര്‍ മുടക്കിയത് പാവം മനുഷ്യരുടെ വരുമാനം മാത്രമല്ല കേരളത്തിന്റെ അഭിമാനം കൂടിയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 30, 2024, 12:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡെല്‍ഹിയില്‍ എല്ലാവര്‍ഷവും ഒരു രാജ്യാന്തര വിപണന മേള നടക്കാറുണ്ട്. ഇത്തവണയും അതു നടന്നു. ലോകത്തിലെ ഒട്ടുമിക്ക രാജ്യക്കാരും ഈ ട്രേഡ് ഫെയറില്‍ പങ്കെടുക്കാനെത്തും. രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ട്രേഡ് ഫെയറില്‍ സ്റ്റാളുകളുണ്ടാകും. കേരളവും സ്റ്റാള്‍ ഇടാറുണ്ട്. അതും വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സ്റ്റാളുഖള്‍. കൈത്തറി തൊട്ട്, വനവിഭവങ്ങള്‍ വരെ ഉണ്ടാകും. മീന്‍ മുതല്‍ പാല്‍ ഉത്പ്പന്നങ്ങള്‍ വരെയുണ്ടാകും. എല്ലാ സ്റ്റാളിലും ട്രേഡ് ഫെയര്‍ അവസാനിക്കുന്നതു വരെ തിരക്കോടു തിരക്കാണ്. ലക്ഷങ്ങളുടെ കച്ചവടവും ഇവിടെ നടക്കാറുണ്ട്. ഉത്തരേന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും വിദേശ മലയാളികള്‍ക്കുമെല്ലാം കേരളത്തിന്റെ സ്റ്റാളുകളിലാണ് കണ്ണ്.

സുഗന്ധ വ്യജ്ഞനത്തിന്റെയും ചന്ദനം, രാമച്ചം തുടങ്ങിയവയുടെയുമൊക്കെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന വനം വകുപ്പിന്റെ സ്റ്റാളാണ് ഇതില്‍ വേറിട്ടു നില്‍ക്കുന്നത്. ഇത് തയ്യാറാക്കുന്നത്, കേരളത്തിന്റെ സ്വന്തം മക്കളായ ആദിവാസികളും. ഏലം, ഗ്രാമ്പൂ, കുരുമുളക്, കാട്ടുതേന്‍, ചെറുതേന്‍ വന്‍ തേന്‍, കുന്തിരിക്കം, വിവിധ തരം വേരുകള്‍ തുടങ്ങിയ വന വിഭവങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നതിന് കൈയ്യും കണക്കുമില്ല. ഈ ഒരൊറ്റ ട്രേഡ് ഫെയറിലൂടെ ആദിവാസികളുടെ കൈയ്യില്‍ ലക്ഷങ്ങള്‍ വരുമാനമായി എത്തുന്നുണ്ടായിരുന്നു. മാത്രമല്ല, കേരള സര്‍ക്കാരിന്റെ ചിലവില്‍ ഇന്ത്യയുടെ തലസ്ഥാനത്ത് ഒരു രാജ്യാന്തര പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും അവര്‍ക്ക് കിട്ടുന്നുണ്ടായിരുന്നു.

എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷമായി ഡെല്‍ഹിയില്‍ നടക്കുന്ന ട്രേഡ് ഫെയറില്‍ വനംവകുപ്പ് തന്നെ പങ്കെടുക്കുന്നില്ല. ഇതോടെ ആദിവാസികളും അവരുടെ വനവിഭവങ്ങളും പൂര്‍ണ്ണമായും ഔട്ട്. ട്രേഡ് ഫെയറില്‍ പങ്കെടുക്കാന്‍ എന്തായാലും ആദിവാസികള്‍ക്ക് സ്വന്തമായി പോകാനാവില്ല. എന്നാല്‍, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് എന്നൊരു സ്വന്തം വകുപ്പുണ്ടെങ്കിലും, അവര്‍ അതിന് മെനക്കെടാറുമില്ല. പിന്നെയുള്ള ഏക ആശ്രയമാണ് വനംവകുപ്പ്. കാട്ടില്‍ താമസിക്കുന്നവര്‍ക്ക് കാടിന്റെ ഉടമസ്ഥരായ വനംവകുപ്പിന്റെ കാല് പിടിച്ചാലേ ഡെല്‍ഹിയിലെത്താനാകൂ. ഇത് നല്ലപോലെ അറിയാവുന്ന വനംവകുപ്പിലെ ‘കൃമി’കടി മൂത്ത ജാതി കോമരങ്ങളാണ് ആദിവാസികളെ കേരളത്തിലെ കാട്ടിത്തന്നെ തളച്ചിടാന്‍ തീരുമാനിച്ചതെന്നാണ് അവരുടെ പരാതി.

ആദിവാസികളുടെ പരാതികള്‍ ആരാണ് കേള്‍ക്കുന്നത്. അതിന് പരിഹാരം ആരാണ് കാണാനുള്ളത്. പരാതിയുണ്ടെങ്കില്‍ എഴുതി തരാന്‍ പറഞ്ഞാന്‍ ഏത് ആദിവാസിയാണ് പരാതി എഴുതി നല്‍കാനുള്ളത്. അതുകൊണ്ട് വനംവകുപ്പിലെ ജാതി കോമരങ്ങള്‍ ഹാപ്പി. പരാതി ഇല്ലാത്ത ഒരു കാര്യത്തില്‍ എങ്ങനെയാണ് പരിഹാരം കാണുക. പക്ഷെ, ഒന്നറിയുക, എല്ലാക്കാലത്തും, ആദിവാസികളെ കാട്ടില്‍ത്തന്നെ തളച്ചിട്ട് മേല്‍ജാതിക്കളി നടത്താനാകില്ലെന്ന്. ഡെല്‍ഹിയിലെ ട്രേഡ് ഫെയറിലൂടെ കുടുംബ ശ്രീ ഒരു ദിവസം രണ്ടു ലക്ഷം രൂപയുടെ വില്‍പ്പന വരെ നടത്തുന്നുണ്ടായിരുന്നു. അപ്പോള്‍ ശുദ്ധമായ വന വിഭവങ്ങള്‍ക്ക് എത്ര രൂപ ലഭിക്കുമെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും.

വനംവകുപ്പ് കാശ് മുടക്കി, ആദിവാസികള്‍ക്ക് വരുമാനം ഉണ്ടാക്കി കൊടുക്കേണ്ടതില്ല എന്ന ചിന്തയാണ് തിരിച്ചടിയായത്. കേരളത്തിലെ നൂറോളം വരുന്ന വനവികസന സമിതികള്‍ വഴി ശേഖരിക്കുന്ന വസ്തുക്കളാണ് ട്രേഡ് ഫെയറില്‍ വില്‍പ്പനയ്ക്കായ് വെക്കുന്നത്. ഇതെല്ലാം ശേഖരിക്കുന്നത് ആദിവാസികളും. വില്‍പ്പന നടത്തുന്നതും അവരാണ്. 14 ദിവസം ഡെല്‍ഹിയില്‍ താമസിക്കാനും, ഭക്ഷണത്തിനും യാത്രാക്കൂലിയും മാത്രമാണ് വനംവകുപ്പ് ചെലവാക്കുന്നത്. എന്നാല്‍, വനവിഭവങ്ങള്‍ വിറ്റുകിട്ടുന്ന തുക ആദിവാസികളുടേതാണ്. ഇതാണ് ചില ഉദ്യോഗസ്ഥരുടെ കൃമികടിക്കു കാരണമായത്. ഈ കൃമികടി കൊണ്ട് നഷ്ടമായത് കേരളത്തിന്റെ യശസ്സും, വരുമാനസ്രോതസ്സുമാണ്. ഇതിന് ആറാണ് ഉത്തരം പറയുക. ആദിവാസികള്‍ക്ക് അഡ്രസ്സുണ്ടാക്കി കൊടുക്കാന്‍ മടിക്കുന്നവര്‍ ആരാണ്.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

എന്താണ് അവര്‍ ഉദ്ദേശിക്കുന്നത്. വനവിഭവങ്ങളുടെ അനന്ത സാധ്യതയെ തുരങ്കം വെച്ചവര്‍ ആദിവാസികളുടെ ശത്രുക്കളാണ്. പട്ടിക വര്‍ഗ വകുപ്പ് ഇത് ഏറ്റെടുത്ത്, ആദിവാസികളെ ട്രേഡ് ഫെയറില്‍ എത്തിക്കുകയാണ് വേണ്ടത്. അവര്‍ക്ക് ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കിക്കൊടുക്കാന്‍ കൃത്യമായ ഇടപെടല്‍ നടത്തുകയും വേണം.

CONTENT HIGHLIGHTS;Adivasis have no other work?: What business do they have in international marketing fair?; When forest resources get demand and lakhs of income, the evil spirits of casteism are bitten by ‘worms’.

Tags: ANWESHANAM NEWSKERALA TRIBALSFOREST DEVELOPMENT SAMITHYDELHI TRADE FAREആദിവാസികള്‍ക്ക് വേറെ പണിയില്ലേ ?രാജ്യാന്തര വിപണന മേളയില്‍ ഇവര്‍ക്കെന്തു കാര്യം ?വനവിഭവങ്ങള്‍ക്ക് ആവശ്യക്കാരും ലക്ഷങ്ങള്‍ വരുമാനവും കിട്ടുമ്പോള്‍ 'കൃമി'കടി തുടങ്ങിയവരാണ് ജാതീയതയുടെ ദുര്‍ഭൂതങ്ങള്‍

Latest News

മോഷണശ്രമം പാളി, സ്വർണക്കടയുടമയുടെ മുഖത്ത് മുളകുപൊടി വിതറിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; ദൃശ്യങ്ങൾ വൈറൽ

22 മില്യൺ ഡോളറിനും 26 ബില്യണർമാരുടെ പദ്ധതികൾക്കും മംദാനിയുടെ വിജയം തടയാനായില്ല! ഫോബ്‌സ് റിപ്പോർട്ട് പുറത്ത്

ബ്രഹ്‌മോസ് ക്രൂയിസ് മിസൈലില്‍ കണ്ണുംനട്ട് രാജ്യങ്ങള്‍ ?: ഇന്ത്യന്‍ പ്രതിരോധച്ചിന്റെ വജ്രായുധം; ലോകത്ത് ആവശ്യക്കാരേറുന്നു

ബോധപൂർവം ഒരാളെ ചവിട്ടി താഴ്‌ത്തേണ്ട കാര്യമില്ല; രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ടതിൽ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട്: 1441.24 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies