Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

അട്ടിമറിക്കപ്പെട്ട KSRTC റഫറണ്ടം: നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കഴിയാതെ സംഘടനകള്‍ പെട്ടു; ബദലി ജീവനക്കാരുടെ വോട്ടര്‍പട്ടിക KSRTCക്ക് നല്‍കാനായില്ല; പതിനെട്ടടവും പയറ്റിയിട്ടും ഇടതു സംഘടനയുടെ അടവ് പാളി (എക്‌സ്‌ക്ലൂസിവ്)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 15, 2025, 05:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാലങ്ങളായി KSRTC ജീവനക്കാരെ അടിമകളെപ്പോലെ അടിച്ചമര്‍ത്തി വെച്ചിരിക്കുന്ന ഇടതുപക്ഷ സംഘടനയുടെ നെറുകം തലയ്ക്ക് അടിച്ച് മാനേജ്‌മെന്റ്. കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്ക് കുടപിടിക്കാന്‍ വേണ്ടി മാത്രം ജീവനക്കാരെ നിരന്തരം പറ്റിച്ചിരുന്ന കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) മാനേജ്‌മെന്റിനെ വെട്ടിലാക്കിയതിനു ബദലായാണ് റഫറണ്ടത്തിന് നോമിനേഷന്‍ നല്‍കാനുള്ള ദിവസത്തില്‍ അടി കൊടുത്തിരിക്കുന്നത്. ബദലി ജീവനക്കാര്‍ക്കും റഫറണ്ടത്തില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്ന സി.ഐ.ടി.യുവിന്റെ ആവശ്യത്തോട് നിയമപരമായി യോജിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാനേജ്‌മെന്റ് പെട്ടത്. റഫറണ്ടത്തില്‍ സ്ഥിരം ജീവനക്കാരും എം. പാനല്‍ ജീവനക്കാര്‍ക്കും മാത്രമാണ് വോട്ടു ചെയ്യാന്‍ അവകാശം. അതായത്, 120 ദിവസം ജോലി ചെയ്തിട്ടുള്ള ജീവനക്കാര്‍ക്കാണ് വോട്ടവകാശം.

എന്നാല്‍, ബദലി ജീവനക്കാര്‍ക്കും വോട്ടവകാശം വേണമെന്നായിരുന്നു KSRTEA ആവശ്യപ്പെട്ടിരുന്നത്. ഇതിനായുള്ള തന്ത്രങ്ങളും ഇവര്‍ മെനഞ്ഞിരുന്നു. ഇതിനു കൂട്ടു നില്‍ക്കാന്‍ KSRTCയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍മാരും തയ്യാറായി. ബദലി ജീവനക്കാര്‍ക്ക് 120 ഡ്യൂട്ടി തികച്ച് വോട്ടവകാശം ഉറപ്പിക്കാനുള്ള കുറുക്കു വഴികള്‍ തയ്യാറാക്കിയത്, സ്ഥിരം ജീവനക്കാരുടെ ഡ്യൂട്ടികള്‍ വെട്ടിക്കുറച്ചും ലീവ് സറണ്ടര്‍ ഇല്ലാതാക്കിയുമൊക്കെയാണ്. ഇതെല്ലാം ചെയ്തത്, 4800 ഓളം വരുന്ന ബദലി ജീവനക്കാരെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് റഫണ്ടത്തില്‍ അംഗീകാരം നേടാമെന്ന കണക്കു കൂട്ടലിലും. എന്നാല്‍, ദിവസ വേതനത്തിനു ജോലിക്കെടുക്കുന്ന ബദലി ജീവനക്കാര്‍ക്ക് 100 ദിവസത്തെ ജോലി മാത്രമേ നല്‍കാവൂ എന്ന മാനദണ്ഡപ്രകാരമാണ് ജോലിക്കെടുക്കുന്നത്.

ഈ മാനദണ്ഡം മറികടന്ന് ബദലിക്കാര്‍ക്ക് 120 ഡ്യൂട്ടി നല്‍കിക്കൊണ്ട് നിയമ വിരുദ്ധമായുള്ള നീക്കത്തിന് KSRTEA മുതര്‍ന്നതു തന്നെ റഫറണ്ടത്തില്‍ തോല്‍വി ഭന്നാണ്. ഇപ്പോള്‍ നടക്കുന്ന റഫറണ്ടം KSRTEA(CITU) യുടെ അന്ത്യത്തിനു വേണ്ടിയുള്ളതാണെന്ന് ജീവനക്കാര്‍ തന്നെ എഴുതിവെച്ചു കഴിഞ്ഞു. അപ്പോള്‍ സ്ഥിരം ജീവനക്കാരും എം പാനല്‍ ജീവനക്കാരും കൂട്ടത്തോടെ എതിരായ സാഹചര്യത്തില്‍, ബദലിക്കാര്‍ക്ക് വോട്ടവകാശം നേടിക്കൊടുത്ത് ആ വോട്ടു മാത്രം വെച്ച് അംഗീകാരം നേടുകയെന്നതായിരുന്നു ബുദ്ധി. ഇടതുപക്ഷ സംഘടനയുടെ ഈ വളഞ്ഞ ബുദ്ധിക്കാണ് അടിയേറ്റിരിക്കുന്നത്. ശമ്പളം താമസിക്കുന്നതിനു കാരണം ജീവനക്കാരുടെ പിടിപ്പുകേടാണെന്നും, ശമ്പളം നല്‍കുന്നത് സര്‍ക്കാരിന്റെ കഴിവുമാണെന്ന് പ്രചരിപ്പിക്കുന്ന KSRTEA നിലവില്‍ ജീവനക്കാരുടെ ശത്രു സംഘടനയായി മാറിക്കഴിഞ്ഞു.

ഈ റഫറണ്ടം നടന്നാല്‍, KSRTEA ക്ക് അംഗീകാരം കിട്ടില്ലെന്നുറപ്പുമാണ്. സ്വതന്ത്ര സംഘടനകള്‍ക്കു പോലും അംഗീകാരം കിട്ടുമെന്ന സ്ഥിതിയാണ് KSRTCയില്‍ ഇപ്പോഴുള്ളത്. വകുപ്പു മന്ത്രിയും മാനേജ്‌മെന്റും തൊഴില്‍ വകുപ്പും ചേര്‍ന്നു പരിശ്രമിച്ചാലും KSRTEAയുടെ അംഗീകാരം തുലാസില്‍ തന്നെയാണ്. ഇതാണ് നേതാക്കളെയെല്ലാം വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇന്ന് മറ്റു സംഘടനകള്‍ നോമിനേഷന്‍ നല്‍കാന്‍ തൊഴില്‍ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണറുടെ മുന്‍പാകെ എത്തിയപ്പോഴാണ് റഫറണ്ടം മാറ്റിവെച്ചുവെന്ന വാര്‍ത്ത കേള്‍ക്കുന്നത്.കാരണം, KSRTC ബദലി ജീവനക്കാരുടെ വോട്ടര്‍ പട്ടിക സ,മര്‍പ്പിച്ചില്ല എന്നതാണ്.

ഇത് ഇടതുപക്ഷ സംഘടനയ്ക്കു വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇന്ന് മൂന്നു മണി വരെയായിരുന്നു റഫറണ്ടത്തിന് നോമിനേഷന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന സമയം. എന്നാല്‍, ഇനി എപ്പോള്‍ നടത്താനാകുമെന്നത് അനിശ്ചിതാവസ്ഥയിില്‍ ആയിരിക്കുകയാണ്. ലേബര്‍ കമ്മിഷണര്‍ റഫറണ്ടം മാറ്റിവെച്ചു എന്നതിന് സംഘടനാ നേതാക്കള്‍ക്ക് ഔദ്യോഗികമായി കത്തു നല്‍കുകയും ചെയ്തിരിക്കുകയാണ്. റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലാത്ത ബദലി ജീവനക്കാരെ മുന്നില്‍ നിര്‍ത്തി CITU കളിക്കുന്ന നാലാംകിട റഫറണ്ട നാടകവും പൊളിഞ്ഞിരിക്കുകയാണ്. അടുത്ത റഫറണ്ട തീയതി നിശ്ചയിക്കുന്നതു വരെ ഇടതുപക്ഷത്തിന് സമയമുണ്ട്. അടുത്ത നാടകം തട്ടില്‍ കയറ്റാന്‍.

എന്നാല്‍, ഒരു നാടകവും ഇനി പഴയതു പോലെ ഫലം കാണില്ലെന്നുറപ്പായിക്കഴിഞ്ഞു. റഫറണ്ടത്തില്‍ തോല്‍ക്കാന്‍ മാത്രമായിരിക്കും KSRTEA നില്‍ക്കുന്നതെന്നാണ് ജീവനക്കാര്‍ ഒന്നടങ്കം പറയുന്നത്. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ സംഘടനകളുടെ KSRTC സംഘടനകള്‍ക്കെല്ലാം റഫറണ്ടത്തില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ട്. കാരണം, അവര്‍ ജീവനക്കാരെ പറ്റിക്കുന്നില്ല എന്നതു കൊണ്ടു തന്നെയാണീ വിശ്വാസം. എന്തായാലും ബദലി ജീവനക്കാരോട്് പ്രത്യേക സ്‌നേഹം കൊണ്ടൊന്നുമല്ല, അവര്‍ക്ക് വോട്ടു വേണമെന്ന് KSRTEA ആവശ്യപ്പെടുന്നത്. അവരെ സ്ഥിരപ്പെടുത്താനുമാവില്ല. രാഷ്ട്രീയ ലാഭത്തിനപ്പുറം അവരോടെ ഒരു ആത്മാര്‍ത്ഥയും ഇല്ലെന്നു തന്നെയാണ് ബദലി ജീവനക്കാരും പറയുന്നത്. വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പറയുന്നത് ഇങ്ങനെ

ബദലികള്‍ ബാഹുബലികളാകുക

ഓര്‍ക്കുക നിങ്ങളെ ഈ അവസ്ഥയിലെത്തിച്ചവരെയും നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം സൃഷ്ടിച്ചവരെയും നിങ്ങള്‍ അടിമകളാണോ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത് Ksrtc staff എന്ന് സമൂഹത്തില്‍ അറിയപ്പെട്ടിരുന്ന നിങ്ങളുടെ ഭയവും വിധേയത്വവും ചൂഷണം ചെയ്ത പരാന്നഭോജികള്‍ (ഇത്തില്‍ക്കണ്ണികള്‍) നിങ്ങളെ ഇന്ന് ബദലി എന്നോമനപ്പേരിട്ട് ശമ്പളം പോലും നല്‍കാതെ അടിമപ്പണി ചെയ്യിക്കുന്നു തെരുവില്‍ കിടക്കുന്നവന് പോലും ഇലക്ഷന്‍ നടക്കുന്ന സമയം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരു ചേര്‍ത്ത് വോട്ടു ചെയ്യിക്കുന്ന പാര്‍ട്ടിയുടെ തൊഴിലാളി മേലാളന്‍മാര്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടങ്കില്‍ നിങ്ങളെ അവര്‍ ഭയന്നുതുടങ്ങി എന്നാണര്‍ത്ഥം ഇപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ ഞങ്ങള്‍ അവസരം സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ ചോദിക്കണം ഇതിലും ഭേദം ശവക്കുഴിയില്‍ പോയി മാന്തി ത്തിന്നൂടേ എന്ന് അത്ര അറപ്പാണ് അവരുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് ഈ അവസരം വിനിയോഗിക്കുക ചേര്‍ന്നുനില്‍ക്കുക ആക്ഷേപിച്ചവരോട് അപമാനിച്ചവരോട് ഇനിയും മാപ്പില്ല എന്നുറക്കെ പറയുക നമ്മുടെ അഭിമാനവും തൊഴിലും സംരക്ഷിക്കാനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ ഒപ്പവും നമ്മുടെ സംഘടനയായ വര്‍ക്കേഴ്‌സ് ഫെഡറേഷന് ഓരോ വിലപ്പെട്ട വോട്ടും നല്‍കി ചരിത്രം തിരുത്തുക. അസോസിയേഷന്‍ നല്‍കിയ ബദലി ലിസ്റ്റില്‍ ബംഗാളികളും, അസ്സാമികളും, അംഗീകരിക്കാനാവില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍. റഫറണ്ടം മാറ്റിവെച്ച് ലേബര്‍ കമ്മീഷണര്‍.

ReadAlso:

അവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?: V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; KSRTC ജീവനക്കാരുടെ സഹായ നിധി പിരിവും ഒരുമിപ്പിച്ചു

ഞങ്ങള്‍ മരിക്കുന്നതെങ്ങനെ ?: KSRTC ജീവനക്കാരുടെ അപേക്ഷ മുഖ്യമന്ത്രിക്കു മുമ്പില്‍ ?; മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 400 പേര്‍ ? (എക്‌സ്‌ക്ലൂസിവ്)

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

റോബോട്ടുകള്‍ KSRTC ഡ്രൈവറാകും കാലം ?: ചെലവുകുറച്ച് വരുമാനം കൂട്ടാന്‍ മന്ത്രിയുടെ സ്വപ്‌നമോ ?; 2030 കഴിഞ്ഞാല്‍ വരും, വരാതിരിക്കില്ല ?

രാജ്യത്തെ നടുക്കി സാംബാൽ ഇൻഷുറൻസ് തട്ടിപ്പ്! നടന്നത് 100 കോടിയുടെ തിരിമറി; വഞ്ചിതരായത് 50 ഓളം ഇൻഷുറൻസ് കമ്പനികളും | Sambhal Insurance scam

CONTENT HIGH LIGHTS;KSRTC referendum sabotaged: Organizations unable to submit nominations; KSRTC unable to provide approved voter list of replacement employees; Left organization’s strategy fails despite 18 attempts (Exclusive)

Tags: POSPODED REFARENDOMKSRTC referendum sabotagedOrganizations unable to submit nominationsKSRTC unable to provide approved voter list of replacement employeesഅട്ടിമറിക്കപ്പെട്ട KSRTC റഫറണ്ടം: നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കഴിയാതെ സംഘടനകള്‍ പെട്ടുബദലി ജീവനക്കാരുടെ അംഗീകരിച്ച വോട്ടര്‍പട്ടിക KSRTCക്ക് നല്‍കാനാവില്ലKB GANESH KUMARപതിനെട്ടടവും പയറ്റിയിട്ടും ഇടതു സംഘടനയുടെ അടവ് പാളി (എക്‌സ്‌ക്ലൂസിവ്)ANWESHANAM NEWSMINISTER FOR TRANSPORTKSRTEAKSRTC REFARENDOM

Latest News

സ്വർണ്ണക്കൊള്ള കേസ്; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും

വ്യാപാരക്കരാറിന് മുമ്പേ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ട്രംപ് ഇന്ത്യയിലേക്ക്; മോദിയെ പുകഴ്ത്തി: ‘അദ്ദേഹം മഹാൻ, എൻ്റെ സുഹൃത്ത്’

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി മൂന്നു നഗരങ്ങളിൽ ആക്രമണം

പൊലീസ് ശ്രീനഗറിൽ നടത്തിയ റെയ്ഡിനിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies