Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ജോലി ഭാരം കൊണ്ട് മാനസികനില തെറ്റുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭയം: ആത്മഹത്യയിലേക്കു തള്ളി വിടുന്ന സര്‍ക്കാര്‍ സംവിധാനം; മതിയായ ജീവനക്കാരില്ലാതെ സര്‍ക്കാര്‍ ഓഫീസുകള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 12, 2024, 01:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തത് സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. ഫയലുകള്‍ കൃത്യസമയത്ത് നീക്കാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. സാധാരണക്കാരായ ജനങ്ങളുടെ റേഷന്‍കാര്‍ഡ് അപേക്ഷ മുതല്‍ ക്ഷേമ പെന്‍ഷന്‍ വരെയുള്ള ഫയലുകളും ഇതില്‍പ്പെടും. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും, ഉള്ള ഉദ്യോഗസ്ഥര്‍ക്കു ആവശ്യത്തിലേറെ പണിയും കിട്ടുന്നതിനാല്‍ ഒരു കാര്യവും ശരിയായ രീതിയില്‍ മുന്നോട്ടു പോകുന്നില്ല എന്ന പരാതിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളത്.

ഒരു ഉദ്യോഗസ്ഥന്‍ തന്നെ വിവിധ വകുപ്പുകളുടെ ചുമതലയില്‍ ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ വിവിധ വകുപ്പുകളുടെ ചുമതല ഉള്ളപ്പോള്‍ ഫയലുകള്‍ നോക്കാനോ, പാസാക്കാനോ കഴിയാതെ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഭരണപരമായ ബുദ്ധിമുട്ട് വാര്‍ത്ത ആയാല്‍ അത്, സര്‍ക്കാരിന് മോശം ഉണ്ടാക്കുമെന്നതിനാല്‍ പുറത്തു പറയുന്നില്ല. താലൂക്ക്, വില്ലേജ്, സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വരെ ജീവനക്കാരുടെ കുറവ് വളരെ ബാധിച്ചിട്ടുണ്ട്.

ഇതെല്ലാം സര്‍ക്കാര്‍ ഓഫീസുകളെ ഫയലുകളുടെ കൂമ്പാരങ്ങളാക്കി മാറ്റിയിരിക്കുകയാണ്. നോക്കൂ, ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവും, ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തിയയ പ്രഹസനങ്ങളും വെള്ളത്തിലായിരിക്കുകയാണ്. ജോലി സമ്മര്‍ദ്ദത്താല്‍ ആളുകള്‍ ജീവനൊടുക്കുന്ന വാര്‍ത്തകള്‍ കേരളത്തിലും സ്ഥിരമായിരിക്കുന്നു. അതൊന്നും കണക്കിലെടുക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത ജോലി ഭാരം ഏല്‍പ്പിച്ച് കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.

1982ലെ സ്റ്റാഫ് പാറ്റേണിലാണ് ഇന്നും തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുന്നത്. അതായത്, കഴിഞ്ഞ 42 വര്‍ഷം മുമ്പ് ഉണ്ടാക്കിയ സ്റ്റാഫ് പാറ്റേണിലാണ് ഇന്നും കേരളത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇത് എത്രമാത്രം ജോലി ഭാരം ഉണ്ടാക്കുന്നുണ്ട് എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. 42 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളമല്ല ഇന്നുള്ളത് തിരിച്ചറിയാതെ പോകുന്നത് ഭരിക്കുന്ന സര്‍ക്കാര്‍ മാത്രമാണ്. 40 വര്‍ഷം മുമ്പത്തേതിനേക്കാള്‍ ഇരട്ടിയിലേറെ ജോലിഭാരം താങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല.

കാര്യം സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളും കൂടുതല്‍ ടെക്‌നോളജിയുടെ സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ പോലും ആ ഡാറ്റകള്‍ പ്രോസസ്സ് ചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. എല്ലാ വകുപ്പുകളും, എല്ലാ ഓഫീസുകളും കമ്പ്യൂട്ടര്‍ വത്ക്കരിച്ചെന്നു പറഞ്ഞാലും ഇപ്പോഴും ഫയലുകള്‍ എഴുതുകയും, ഒപ്പിടുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരാണെന്നതാണ് സത്യം. ഇ ഫയലിംഗും മാനുവല്‍ ഫയലിംഗും ഒരുപോലെ നടക്കുന്നുണ്ട്. നിയമസഭയില്‍ പോലും ഇ നിയമസഭയായെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, ഇപ്പോഴും പേപ്പര്‍ സംവിധാനം നിര്‍ത്തിയിട്ടില്ല. ഇതാണ് കേരളത്തിലെ അവസ്ഥ. നോക്കൂ, ഒരുദ്യോഗസ്ഥന്റെ ഒപ്പുകാത്ത് 747 ഫയലുകളാണ് ഓഫീസില്‍ ഉറങ്ങുന്നതെന്ന വാര്‍ത്ത മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ തീര്‍പ്പു കല്‍പിക്കാനുള്ള ഫയലുകളാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ. കൗശികന്റെ തീരുമാനം കാത്തു കിടക്കുന്നത്. ഫയലുകള്‍ക്കു ജീവന്‍വയ്പ്പിക്കാന്‍ ഒടുവില്‍ മന്ത്രിയുടെ മുന്നില്‍ തന്നെ പരാതികളെത്തി.

എന്നാല്‍, മന്ത്രിക്കെന്തു സാധിക്കും. ഒരു ഫയല്‍ വായിച്ചു പഠിച്ച് അത് പരിഹരിക്കാന്‍ കഴിയുമോ. പല ചുമതലകള്‍ ഒരേസമയം വഹിക്കുന്നതു കൊണ്ടാണ് സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതെന്നാണ് ഡോ.എ. കൗശികന്‍ പറയുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍, ദുരന്ത നിവാരണ കമ്മിഷണര്‍ എന്നീ ചുമതലകള്‍ ഒരേസമയം വഹിക്കുകയാണ് അദ്ദേഹം. അതായത്, മൂന്നു വകുപ്പുകളുടെ ഫയലുകള്‍ നോക്കണം.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

മൂന്നു ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട പണിയാണിത്. അത് ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ. ആറു കയ്യും, മൂന്നു തലയും വേണം ഈ ജോലികള്‍ ചെയ്യാന്‍. ആ ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥ അളക്കാന്‍ കഴിയുമോ. ഒന്നുകില്‍ കൈ മെയ് മറന്ന് ജോലി ചെയ്യണം. അല്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കണം. ഇതില്‍ ഏതെങ്കിലും ഒന്നേ കഴിയൂ. എല്ലുമുറിയെ പണിയെടുത്താല്‍ ഉദ്യോഗസ്ഥന്റെ ആയുസ്സ് കുറയും. പണിയെടുക്കാതിരുന്നാല്‍ ജനങ്ങള്‍ പെരുവഴിയിലാകും.

പൊതുജനങ്ങളുടെ അപേക്ഷകള്‍, കോടതി കേസുകള്‍, ജീവനക്കാരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവയാണു ഫയലുകളില്‍ ഭൂരിപക്ഷവും. വെറ്ററിനറി ഡോക്ടര്‍ കൂടിയായ ഡയറക്ടര്‍ക്ക് നേരത്തേ വകുപ്പിന്റെ പൂര്‍ണ്ണചുമതല ഉണ്ടായിരുന്നെങ്കിലും ലാന്‍ഡ് റവന്യു കമ്മിഷണറായി ചുമതല നല്‍കിയതോടെ ഡയറക്ടറുടെ ജോലി അധികച്ചുമതലയായി. പൂര്‍ണ്ണചുമതല ഉണ്ടായിരുന്നപ്പോഴും കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല.

താഴെത്തട്ടില്‍ പല ഉദ്യോഗസ്ഥര്‍ അഭിപ്രായം രേഖപ്പെടുത്തി എത്തുന്ന ഫയലുകളാണ് തീര്‍പ്പാകാതെ കിടക്കുന്നത്. എന്നു പറഞ്ഞാല്‍ പണിയെടുക്കാന്‍ പണ്ടത്തെക്കാള്‍ കൂടുതല്‍ ആളുകള്‍ വേണമെന്ന്. എന്നാല്‍ ഇതൊന്നും മനസ്സിലാക്കനോ പരിഗണിക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സമയമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈക്കം എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ശ്യാംകുമാര്‍ ആത്മഹത്യ ചെയ്തത് ജോലിഭാരം താങ്ങാനാവാതെയാണ്.

എ.ഇ.ഒയുടെ അധിക ചുമതലകൂടി വന്നതോടെ ഉണ്ടായ ജോലിഭാരം മരണത്തിലേക്ക് നയിച്ചു എന്നാണ് ഇതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ ആരോപണമുന്നയിച്ചത്. പല വിദ്യാഭ്യാസ ഓഫീസുകളിലും എ.ഇ.ഒമാരും പ്രധാനദ്യാപകരും ഇല്ലാത്ത അവസ്ഥയാണ്. എ.ഇ.ഒമാര്‍ക്ക് പകരം സീനിയര്‍ സൂപ്രണ്ടുമാര്‍ അധികച്ചുമതല വഹിക്കുകയാണ്. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കൃത്യമായി നടക്കാത്തത് മൂലമാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രമോഷന്‍ നടപടികള്‍ സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുന്നുവെന്നും ആരോപണമുണ്ട്.

CONTENT HIGHLIGHTS;Officials fearing mental breakdown due to work load: Government system pushing to suicide; Government offices without adequate staff

Tags: ANWESHANAM NEWSAnweshanam.comGOVERMENT WORKERSGOVERMET OFFICERSOFFICIALS FEARING MENTAL BREAKDOWNGOVERMENT SYSTEM PUSHING TO SUISIDE

Latest News

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി; ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രിയുടെ അംഗീകാരം | CM approves first phase alignment of Thiruvananthapuram Light Metro Project

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും | K Jayakumar will be the new President of Travancore Devaswom Board

‘നിരത്തുകളിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല’; ഭരണകൂട പരാജയമെന്ന് സുപ്രീംകോടതി | Supreme Court order on the stray dog issue is out

‘അത് സത്യമാണെങ്കിൽ അവരുടെ മുഖത്തടിക്കുന്ന ആദ്യത്തെ അടി എന്റേതാകും’; അധ്യാപികയ്ക്കെതിരെ ശശികല ടീച്ചറുടെ പോസ്റ്റ്

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും SIT കസ്റ്റഡിയിൽ വിട്ടു | Sabarimala swarnapali case; Murari Babu and Sudheesh Kumar remanded in custody

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies