Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എന്താണ് ബെറെറ്റ പിസ്റ്റള്‍ ?: ഗാന്ധിജിയുടെ നെഞ്ചുതുളച്ച ബുള്ളറ്റും തോക്കും ആരുടേത് ?; നാഥുറാം ഗോഡ്‌സെയുടെ കയ്യിലേക്ക് ബെറെറ്റ പിസ്റ്റള്‍ വന്നതെങ്ങനെ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 30, 2025, 04:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബിര്‍ളാ ഹൗസിന്റെ പുല്‍ത്തകിടിയില്‍ ഭജന്‍ നടക്കുന്നു. ഭക്തി സാന്ദ്രമായ ഇടത്ത് പോയിന്റെ ബ്ലാങ്കില്‍ വെടിയൊച്ച മുഴക്കം. നാമജപങ്ങളടങ്ങി. നിശബ്ദതയെ ഭേദിച്ച് വീണ്ടും വെടിയൊച്ച മഴങ്ങി. മൂന്നാമത്തെ വെടിയൊച്ച അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍ അതിനൊപ്പം ഹേ റാം,, ഹേ റാം എന്ന വാക്കുകള്‍ മാത്രം കേട്ടു. മഹാത്മാവിന്റെ നെഞ്ചിലേക്ക് തുളച്ചു കയറിയ വെടിയുണ്ടകള്‍ നിശ്ചലമാക്കിയത് ഭാരതത്തിന്റെ ജീവനെയായിരുന്നു. അഹിംസ എന്ന ആയുധം കൊണ്ട് ലോകത്തെ ജയിക്കാനാവുമെന്ന് പഠിപ്പിച്ച ഗാന്ധിജിയെന്ന മനുഷ്യനെ മൂന്നു വെടിയുണ്ടകള്‍ കൊണ്ട് നിശബ്ദമാക്കിക്കളഞ്ഞു.

ഹുന്ദുരാഷ്ട്ര വാദിയായ നാഥുറാം വനായക ഗോഡ്‌സെയാണ് കൊലപാതകം ചെയ്തത്. എന്നാല്‍, കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ആരുടേതാണ്. ആ തോക്ക് ഏത് രാജ്യത്ത് നിര്‍മ്മിച്ചതാണ്. തോക്കിന്റെ പേരും നാളുമൊക്കെ അറിയേണ്ടതുണ്ട്. കാരണം, ആ തോക്കിന്‍ കുഴലിലൂടെ പാഞ്ഞതു കയറിയ വെടിയുണ്ടകള്‍ ഇല്ലാതാക്കിയത്, ഇന്ത്യയുടെ ആത്മാവിനെയാണ്. ഗാന്ധി വധത്തിനു ശേഷം പിന്നീട് ഗാന്ധിയെ കൊല്ലാനുപയോഗിച്ച തോക്കിനെ കുറിച്ച് ആര്‍ക്കും അറിവില്ലായിരുന്നു. എന്നാല്‍, ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് തെളിവു ശേഖരണം, കണ്ടുകെട്ടല്‍ എന്നിവയില്‍ ഈ തോക്കും ഉള്‍പ്പെട്ടിരുന്നു.

അപ്പു എസ്‌തോസ് സുരേഷും, പ്രിയങ്ക കോട്ടംരാജും ചേര്‍ന്ന് എഴുതിയ ‘ദി മര്‍ഡറര്‍, ദി മോണാര്‍ക്ക് ആന്‍ഡ് ദി ഫക്കീര്‍: എ ന്യൂ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഗാന്ധി മര്‍ഡര്‍’ എന്ന പുസ്തകത്തില്‍ ഗാന്ധിയുടെ കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ വിവരിക്കുന്നുണ്ട്. 1948 ജനുവരി 30ന് നാഥുറാം ഗോഡ്സെ, 1934ല്‍ നിര്‍മ്മിച്ച ഇറ്റാലിയന്‍ നിര്‍മ്മിത ഓട്ടോമാറ്റിക് പിസ്റ്റള്‍ നമ്പര്‍ 719791, ബെറെറ്റ സി.എ.എല്‍ 9 ഉപയോഗിച്ച് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന്റെ ചരിത്രം അതുപോലെ പകര്‍ത്തിവെച്ച ഒരു പുസ്തകമായിരുന്നു അത്. ഹിന്ദുരാഷ്ട്രസേന സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന ഗ്വാളിയോര്‍ ഡോക്ടര്‍ ദത്താത്രേയ പര്‍ച്ചൂറെയാണ് ഈ തോക്ക് സംഘടിപ്പിച്ചത്.

ബെറെറ്റ ലോകത്തിലെ ഏറ്റവും വലിയ പിസ്റ്റള്‍ നിര്‍മ്മാതാക്കളില്‍ ഒരാളായി മാറിയത് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ്. ഇറ്റാലിയന്‍ സായുധ സേനയ്ക്കായി രൂപകല്‍പ്പന ചെയ്തതും അവരുടെ നിര്‍മ്മാണ അജണ്ടകള്‍ക്കനുസരിച്ച് നിര്‍മ്മിച്ചതുമാണ് ബെറെറ്റ. ഗാന്ധിയെ വധിക്കാന്‍ നാഥുറാം ഗോഡ്സെ ഉപയോഗിച്ച ഇറ്റാലിയന്‍ ബെറെറ്റ റിവോള്‍വര്‍ യഥാര്‍ത്ഥത്തില്‍ കേണല്‍ വി.വി. ജോഷി, ഗ്വാളിയോര്‍ മഹാരാജാവിന്റെ സൈനിക സെക്രട്ടറി ജിവാജിറാവു സിന്ധ്യ ഉപയോഗിച്ചു പോന്നിരുന്ന ഒന്നാണ്.

ഇത് എങ്ങനെ ഒരു തോക്കു വ്യാപാരിയില്‍ എത്തിയെന്നത് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ല. നാഥുറാമിനും നാരായണ്‍ ആപ്തേയ്ക്കും റിവോള്‍വര്‍ എത്തിച്ചുകൊടുത്ത അഞ്ചുപേരില്‍ പ്രമുഖനായ, ഗ്വാളിയോറിലെ ഏറ്റവും വലിയ ആയുധ ഇടപാടുകാരന്‍ ജഗദീഷ് പ്രസാദ് ഗോയലിന്റെ പേരുപോലും കുറ്റപത്രത്തിലില്ല എന്നതും ശ്രദ്ധേയം.
ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ തലവനും സിന്ധ്യ രാജകുടുംബത്തിലെ വൈദ്യനുമായ ദത്താത്രേയ സദാശിവ് പര്‍ച്ചൂരെയെ ജസ്റ്റിസ് ആത്മ ചരണിന്റെ വിചാരണ കോടതി ഗാന്ധിവധത്തിന്റെ പേരില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

എങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ മുതിര്‍ന്ന നേതാക്കളായ മറ്റ് മൂന്നുപേരെ കണ്ടെത്താനാകാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഗോഡ്സെയുടെ പക്കല്‍ തോക്കുണ്ടായിരുന്നു, പക്ഷേ അത് നല്ലതായിരുന്നില്ല. അദ്ദേഹവും ലോജിസ്റ്റിക്‌സിന്റെ ചുമതലയുള്ള നാരായണ്‍ ആപ്തെയും ഒരു നല്ല റിവോള്‍വര്‍ ലഭിക്കുന്നതിന് പര്‍ച്ചൂരിന്റെ സഹായം തേടാന്‍ ഗ്വാളിയോറില്‍ എത്തി. ജനുവരി 28ന് ഗ്വാളിയോറില്‍ ആയുധവ്യാപാരിയായ ഗംഗാധര്‍ ദണ്ഡ്വാദെയില്‍ നിന്ന് പര്‍ച്ചൂരിന്റെ വീട്ടില്‍ നിന്ന് ബെറെറ്റ തോക്ക് വാങ്ങി.

ഗോഡ്സെയും ആപ്തെയും മാറിമാറി പിസ്റ്റള്‍ പരിശോധിച്ച് അതില്‍ ഏഴ് വെടിയുണ്ടകള്‍ നിറച്ചു. പിന്നെ അവര്‍ സേഫ്റ്റി ക്യാച്ച് പരീക്ഷിച്ചു. ആപ്തെ ദണ്ഡ്വാദെക്ക് 300 രൂപ നല്‍കി. ബാക്കി തുക (200 രൂപ) അദ്ദേഹം അയച്ചുതരുമെന്നും ‘ദി മര്‍ഡറര്‍, ദി മോണാര്‍ക്ക് ആന്‍ഡ് ദി ഫക്കീര്‍: എ ന്യൂ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഗാന്ധി മര്‍ഡര്‍’ എന്ന പുസ്തകത്തില്‍ പറയുന്നു.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

  • എന്താണ് ബെറെറ്റ പിസ്റ്റള്‍ ?

ബെറേറ്റ പിസ്റ്റള്‍ 1934ലാണ് നിര്‍മ്മിച്ചത്. ഇറ്റലിയുടെയും എത്യോപ്യയുടെയും രണ്ടാം യുദ്ധത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായി മുസ്സോളിനിയുടെ ആയുധസംഘം നിര്‍മ്മിച്ചെടുത്ത ഈ ഗണ്‍ പിന്നീട് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ നെഞ്ചകം പിളര്‍ക്കുമെന്നു ലോകം കരുതിയില്ല. ഇറ്റലി ബ്രിട്ടന് കീഴടങ്ങിയതോടെയാണ് കളം മാറിയത്. 1934ല്‍ നിര്‍മ്മിച്ചെങ്കിലും 1938ല്‍ ഒരു ഇറ്റാലിയന്‍ ഓഫീസാണ് സെമി-ഓട്ടോമാറ്റിക് ബെറെറ്റ ഉപയോഗിക്കുന്നത്. ബെറെറ്റ ഓപ്പണ്‍ സ്ലൈഡിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന M1934-ന് വളരെ കാര്യക്ഷമമായ ഫീഡിംഗ്, എക്‌സ്ട്രാക്ഷന്‍ സൈക്കിള്‍ ഉണ്ട്. സ്ലൈഡിന്റെ മുകളിലെ നീളമേറിയ സ്ലോട്ട് എജക്ഷന്‍ പോര്‍ട്ടായി പ്രവര്‍ത്തിക്കുന്നു. പരിപാലിക്കാന്‍ വളരെ ലളിതവുമാണ് M1934 ബെറെറ്റ തോക്കുകള്‍. നിര്‍മ്മാണത്തില്‍ വളരെ കരുത്തുറ്റതാണ്. ശരിയായി പരിപാലിക്കുകയാണെങ്കില്‍ ദീര്‍ഘകാലം നിലനില്‍ക്കും.

  • ബെറെറ്റയുടെ റൂട്ട്മാപ്പ്: ഇറ്റലിയില്‍ നിന്ന് ഗ്വാളിയര്‍ പിന്നെ ബിര്‍ളഹൗസ്

ഇന്ത്യയില്‍ ജഗദീഷ് പ്രസാദ് ഗോയലില്‍ എത്തുന്നതിന് മുമ്പ് ഈ പിസ്റ്റള്‍ പല കൈ മാറിയെന്ന് വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന് അത് ഗംഗാധര്‍ ദണ്ഡവാദേക്ക് നല്‍കി. പിന്നീട് പിസ്റ്റള്‍ ഗോഡ്സെയ്ക്ക് കൈമാറി. എന്നാല്‍ കൈമാറ്റത്തോടെ പിസ്റ്റളിന്റെ ഉടമസ്ഥതയുടെ പാത മാഞ്ഞുപോയി. ചരിത്രപുസ്തകങ്ങളില്‍ ഒരിക്കലും പിസ്റ്റളിന്റെ ഇന്ത്യയിലെ യാത്ര ഇടം നേടിയില്ല. ഗാന്ധിയെ വധിക്കാന്‍ ആയുധവും ആള്‍സഹായവും തേടി ഗ്വാളിയോറിലെത്തിയ സവര്‍ക്കറുടെ ശിഷ്യന്‍ നാഥുറാം വിനായക് ഗോഡ്‌സെ 500 രൂപയ്ക്കാണ് ഇത് വാങ്ങിയതെന്നു മാത്രം ചില റിപ്പോട്ടുകള്‍ പുറത്ത് വന്നു.

ഇത് എങ്ങനെ ഇന്ത്യയില്‍ എത്തിയെന്നത് എന്നതിനെക്കുറിച്ച് നിരവധി കഥകളുണ്ടെങ്കിലും അത് ഗോഡ്സെയ്ക്ക് നല്‍കിയത് ഒരു കൂട്ടുപ്രതിയാണ് എന്നതൊഴിച്ചാല്‍ മറ്റൊരു വിശദാംശങ്ങളും ആധികാരികമായി ആര്‍ക്കും ലഭിച്ചില്ല. എന്തായാലും പിസ്റ്റള്‍ നാഥുറാം ഗോഡ്സെക്കു ലഭിക്കുകയും അയാള്‍ തന്നില്‍ ഏല്‍പ്പിച്ച കര്‍ത്തവ്യം നിര്‍വഹിക്കുകയും ചെയ്തു. ഗാന്ധിയെ കൊലപ്പെടുത്താനുള്ള അഞ്ച് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും ശേഷമുള്ള തയ്യാറെടുപ്പുകള്‍ ഗോഡ്സെയെ വിജയിക്കാന്‍ സഹായിച്ചു. ഗാന്ധിയെ വധിക്കാന്‍ ഇനിയൊരു ശ്രമം നടത്തുമ്പോള്‍ അത് വിജയിക്കണമെന്ന് അവര്‍ ഉറപ്പിച്ചു.

ആയുധത്തിന്റെ കാര്യത്തിലടക്കം കാര്‍ക്കശ്യത്തോടെ തന്നെ ഗോഡ്‌സെയും കൂട്ടരും പെരുമാറി. അതിന്റെ പരിണിതഫലമാണ് ബെറെറ്റ പിസ്റ്റള്‍ പോലെ ഒരു ആയുധം കണ്ടെത്തിയത്. മനോഹര്‍ മല്‍ഗോങ്കറുടെ ഒരു പുസ്തകത്തില്‍, എത്യോപ്യയില്‍ നിന്ന് ഗ്വോളിയറിലേക്കു യാത്ര ചെയ്‌തെത്തിയ പിസ്റ്റളിന്റെ കഥ വിവരിക്കുന്നുണ്ട്. പക്ഷേ ഇതിന്റെ യഥാര്‍ഥ ഉടമയേയും ഇത് യൂറോപ്പില്‍ നിന്ന് ആരാണ് വാങ്ങിയത് എന്നും ഇത് വരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ആത് ഇന്നും ഒരു ദുരൂഹതയായി തുടരുന്നു.

ദന്തവതെയുടെ മകന്‍ ചന്ദ്രശേഖരന്‍ 2012 ഇല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഈ തോക്കിന്റെ യഥാര്‍ത്ഥ ഉടമ ആരെന്ന് വെളിപ്പെടുത്തിയാല്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകും എന്നാണ്. ഗോഡ്‌സെ ട്രെയിനില്‍ ഗ്വാളിയാറിലെത്തി അവിടെ നിന്ന് ഡോ. ദത്താത്രയ പര്‍ചുരെ, ഗംഗാധര്‍ ദണ്ഡവദെ, ഗംഗാധര്‍ ജാദാവോ, സൂര്യദേവ് എന്നിവരുടെ സഹായത്തോടെ പിസ്റ്റള്‍ സംഘടിപ്പിച്ചതായി ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ പറയുന്നു.

‘പിസ്റ്റളിന്റെ ഉടമസ്ഥത രഹസ്യമായിരുന്നു, അത് രഹസ്യമായി തുടരും.’ ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജൈവീര്‍ ഭരദ്വാജ് ഒരിക്കല്‍ പറഞ്ഞു. ഗാന്ധി വധത്തിനു ഇന്ന് 77 ആണ്ട് പിന്നിടുന്നു, എന്നാലും ഇറ്റലിയില്‍ നിന്നും ഗ്വോളിയറിലേക്കും, പിന്നീട് ബിര്‍ള ഹൗസിലേക്കും ബെറെറ്റ എം യാത്ര ചെയ്തതെങ്ങനെ എന്നത് ഒരു അറിയാക്കഥയായി തുടരുന്നു.

CONTENT HIGH LIGHTS; What is a Beretta pistol?: Who owns the bullet and gun that pierced Gandhiji’s chest?; How did Beretta pistol come into the hands of Nathuram Godse?

Tags: എന്താണ് ബെറെറ്റ പിസ്റ്റള്‍ ?ഗാന്ധിജിയുടെ നെഞ്ചുതുളച്ച ബുള്ളറ്റും തോക്കും ആരുടേത് ?ANWESHANAM NEWSനാഥുറാം ഗോഡ്‌സെയുടെ കയ്യിലേക്ക് ബെറെറ്റ പിസ്റ്റള്‍ വന്നതെങ്ങനെ ?ITTALYGANDHIJI ASSASSINATIONMAHATHMA GANDHI MURDERNATHURAM GODSEWhat is a Beretta pistol?Who owns the bullet and gun that pierced Gandhiji's chest?BARETTA PISTOLNASSI

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies