Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

സമയം നോക്കാതെ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക… ഒത്തിരി പണിയെടുത്താൽ പ്രത്യുൽപാദനക്ഷമത കുറയുമെന്ന് പഠനം | long hours work

സമയം നോക്കാതെ ജോലിയില്‍ മുഴുകുന്നത് പ്രത്യുൽപാദനക്ഷമത കുറയ്ക്കും, അകാല വര്‍ദ്ധക്യം പിടിപെടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2025, 12:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെറുപ്പക്കാരില്‍ വരെ ഹൃദയാഘാതം വര്‍ധിച്ച ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അടുത്തകാലത്തായി തൊഴിലിടങ്ങളില്‍ വന്ന മാറ്റങ്ങള്‍ യുവാക്കളുടെ ജീവിതരീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലി സമയത്തിലെ വർധനവ്, നൈറ്റ് ഷിഫ്റ്റ്, ജോലി തീർക്കാനുള്ള സമയപരിധി എന്നിവയെല്ലാം ചെറുപ്പക്കാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. സമയം നോക്കാതെ ഇത്തരത്തില്‍ പണിയെടുക്കുന്നത് ഒടുവില്‍ ആരോഗ്യത്തിന് ഇരട്ടി പണിയാവും.

പതിവായി ജോലി സമയം നീണ്ടു പോകുന്നത് മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കും. ഏകാഗ്രത, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവ കാലക്രമേണ ഈ രീതി കുറയ്ക്കാന്‍ കാരണമാകും. ചില തൊഴിലുകളിൽ ഇതു ​ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. കൂടാതെ ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം എന്നിവയിലേക്ക് ആളുകളെ എത്തിക്കാം.

സമയം നോക്കാതെ ഇത്തരത്തില്‍ പണിയെടുത്തു കൊണ്ടിരിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ഇടയാക്കും. ഇത് പലതരത്തിലുള്ള രോഗങ്ങള്‍ക്കും അണുബാധയ്ക്കുമുള്ള സാധ്യതയും വർധിപ്പിക്കാം.

ഉറക്കമില്ലായ്മ, പകൽ സമയത്തെ ക്ഷീണം, മറ്റ് ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്കും നീണ്ട ജോലി സമയം നയിച്ചേക്കാം. ദീർഘകാലമുള്ള ഉറക്കക്കുറവ് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വൈജ്ഞാനിക പ്രവർത്തനത്തിലെ തകരാറുകൾ, സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകൾക്കും അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള സാധ്യത ഇത് വർധക്കുന്നു.

ദീർഘനേരം ജോലി ചെയ്യുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കും. ദീർഘനേരം ഇരുന്നുള്ള ജോലി, മാനസിക സമ്മർദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയെല്ലാം ഈ അപകടസാധ്യത വർധിപ്പിക്കുന്നതിന് കാരണമാകും.

ദീർഘനേരം ജോലി ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാക്കും. പ്രത്യേകിച്ച് ഇതിനകം തന്നെ അപകടസാധ്യതയുള്ള വ്യക്തികളിൽ. ശരീരികമായ പ്രവര്‍ത്തനങ്ങളുടെ അഭാവം ഇത്തരക്കാരില്‍ വര്‍ധിക്കും. ഇത് പ്രമേഹം, മെറ്റബോളിക് സിൻഡ്രോം, അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു.

ദീർഘനേരം ജോലി ചെയ്യുന്നവരിൽ വന്ധ്യത, ഗർഭം അലസൽ, ജനന വൈകല്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രത്യുൽപാദന പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിട്ടുമാറാത്ത സമ്മർദം ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും പ്രത്യുൽപാദനക്ഷമതയിലും ഗർഭധാരണത്തിലും തടസമുണ്ടാക്കുകയും ചെയ്യുന്നു.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

ദീർഘനേരം ജോലി ചെയ്യുന്നത് നിങ്ങളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് നയിക്കും. പുരുഷന്മാരിലും സ്ത്രീകളിലും ചര്‍മത്തില്‍ ചുളിവുകൾ, നരച്ച മുടി, വാർദ്ധക്യസഹജമായ രോഗങ്ങൾ എന്നിവയുൾപ്പെടെ അകാല വാർദ്ധക്യത്തിന് കാരണമാകും. വിട്ടുമാറാത്ത സമ്മർദ്ദം വാർദ്ധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തും.

content highlight: long hours work

Tags: HEALTHAnweshanam.comlong hours workreproduction

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies