Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

വി.എസിനെ വീണ്ടും അപമാനിക്കുന്നോ ?: വി.എസിനെ തഴഞ്ഞ് വീണാജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കാന്‍ തോന്നിയ ബുദ്ധിയാണ് ചോദ്യം ചെയ്യപ്പെട്ടത് ?; സ്ഥാപക നേതാവിനെ ക്ഷണിതാവാക്കുമെന്ന ക്യാപ്‌സ്യൂളില്‍ വിവാദം ഒതുക്കിയോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 11, 2025, 01:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞിട്ട് രണ്ടു ദിവസം ആകുന്നു. കൊല്ലത്തെ ചുവപ്പു തോരണങ്ങളും, കട്ടൗട്ടറുകളും, കമാനങ്ങളും പന്തലുമെല്ലാം അഴിച്ചിട്ടും വിവാദങ്ങള്‍ക്ക് അറുതിയില്ല. അതാണ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടിയുടെ മുഖപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അത്, വി.എസ്. അച്യുതാനന്ദന്‍ എന്ന സി.പി.ഐ.എം സ്ഥാപിച്ച നേതാവിനെ കുറിച്ചാണ്. സംസ്ഥാന സമ്മേളനത്തില്‍ വി.എസിന്റെ പേരില്ലാതെയാണ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്.

ഒരേയൊരാള്‍ മാത്രം പ്രത്യേക ക്ഷണിതാവായി മാറുകയും ചെയ്തു. അത് ആരോഗ്യമന്ത്രിയും പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗവുമായ വീണാ ജോര്‍ജ്ജാണ്. ഇതിനെതിരേ മാധ്യമങ്ങളും, പാര്‍ട്ടിക്കുള്ളിലും വലിയ ചര്‍ച്ചകളും ആരോപണങ്ങളും അഭിപ്രായ ഭിന്നതകളും ഉടലെടുത്തിരുന്നു. വി.എസിനെയും മുതിര്‍ന്ന പാര്‍ട്ടി സഖാക്കളെയും ഒഴിവാക്കിക്കൊണ്ട്, വീണാ ജോര്‍ജ്ജിനെ മാത്രം ക്ഷണിതാവാക്കിയതിലെ നീരസം ചില നേതാക്കള്‍ സമ്മേളനത്തില്‍ത്തന്നെ പറയുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കി പത്രമായാണ് പാര്‍ട്ടിയുടെ മുഖപത്രത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞിരിക്കുന്നത്.

എന്നാല്‍, ആ മറുപടി കേരളം വിശ്വസിച്ചോ ? എന്നതാണ് ചോദ്യം. കേരളമെന്നല്ല, മലയാളികള്‍ ആരും വിശ്വസിച്ചിട്ടില്ല എന്നതാണ് വസ്തുത. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും വി.എസ് പ്രത്യേക ക്ഷണിതാവായിരുന്നു. അപ്പോള്‍ അതേ മാനദണ്ഡം തുടര്‍ന്നാല്‍ മതിയായിരുന്നില്ലേ എന്ന് പാര്‍ട്ടിയോട് ഒരു ചോദ്യമുണ്ടായിരുന്നു ചോദിക്കാന്‍. അങ്ങനെയായിരുന്നെങ്കില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഇത്രയും ന്യായീകരണത്തിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍, അതുണ്ടായില്ല. പകരം, കഴിഞ്ഞ സമ്മേളന തീരുമാനം വി.എസിനു നല്‍കിയിരുന്ന ക്ഷണിതാവ് പട്ടം, ഈ സമ്മേളനം എടുത്തു മാറ്റുകയാണ് ചെയ്തത്.

വി.എസിനെ കഴിഞ്ഞ സമ്മേളനത്തില്‍ ക്ഷണിതാവാക്കിയതു തന്നെ പാര്‍ട്ടി സ്ഥാപക നേതാവെന്ന പരിഗണന കൊണ്ടാണ്. അല്ലാതെ, സംസ്ഥാന കമ്മിറ്റി ചേരുമ്പോള്‍ ക്ഷണിതാവായി കൃത്യസമയത്ത് വന്നിരിക്കുമെന്ന് കരുതിയല്ലല്ലോ. അന്നേ തന്നെ വി.എസിനെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നെല്ലാം മാറ്റി, ശുദ്ധികലശം ചെയ്യുന്നതിനുള്ള നീക്കം നടത്തിയിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ‘ബക്കറ്റിലെ തിര മാത്രമാണ്’ വി.എസ് എന്ന് ഭംഗ്യന്തരേണ പറഞ്ഞത് ഓര്‍ക്കാന്‍ വേണ്ടി കുറിക്കുകയാണ്. പാര്‍ട്ടി അണികളും,

അംഗങ്ങളും പാര്‍ട്ടീ ഘടകങ്ങളും നെഞ്ചിലേറ്റിയിരുന്ന വി.എസിനെ ഇറക്കിവിടാന്‍ സമ്മേളനങ്ങള്‍ കുറച്ചെടുത്തെങ്കിലും അത് സാധ്യമായത് കൊല്ലം സമ്മേളനത്തിലൂടെയായിരുന്നു. വി.എസിനെ പ്രത്യേക ക്ഷണിതാവായുള്ള വാഴിക്കലിനും അറുതി വരുത്തിയാണ് കൊല്ലം സമ്മേളനത്തിന്റെ പതാക അഴിച്ചത്. എന്നാല്‍, വി.എസ് എന്ന രണ്ടക്ഷരം വീണ്ടും കത്താന്‍ തുടങ്ങുകയായിരുന്നു.

അത് ആളിപ്പടരുമെന്നു കണ്ടതോടെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ന്യായീകരണ ക്യാപ്‌സ്യൂളുമായി ചാടി വീണത്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വി.എസിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി തീരുമാനിക്കുമെന്നാണ് പറയുന്നത്. തീരുമാനിക്കുകയോ തീരുമാനിക്കാതിരിക്കുകയോ ചെയ്യട്ടെ. അത് പാര്‍ട്ടിയുടെ ഇഷ്ടം. എന്നാല്‍, വി.എസ്. എന്ന നേതാവ്, സി.പി.എമ്മിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നും അന്നും അതു തന്നെയാണ്. ആ ചരിത്രത്തെ പാര്‍ട്ടിക്ക് മറച്ചു പിടിക്കാനാവില്ല.

വി.എസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് വീണാ ജോര്‍ജ്ജിനെ സംസ്ഥാന കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവാക്കിയ ബുദ്ധി അത്ര പന്തിയായി മാലയാളികള്‍ക്ക് തോന്നിയിട്ടില്ല. മാത്രമല്ല, വി.എസിന്റെയും വീണാജോര്‍ജ്ജിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എന്താണെന്നും അറിയേണ്ടതുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ എം.എല്‍.എ ആയി വന്നപ്പോഴാണ് വീണാ ജോര്‍ജ്ജ് എന്ന മാധ്യമ പ്രവര്‍ത്തക സി.പി.എമ്മുകാരി ആണെന്ന് കേരളം മനസ്സിലാക്കുന്നത്. അതായത്, വീണാജോര്‍ജ്ജ് മുഴുവന്‍സമയ രാഷ്ട്രീയ പവര്‍ത്തനം തുടങ്ങിയിട്ട് പത്തു വര്‍ഷത്തിനകത്ത് ആയിട്ടേയുള്ളൂ എന്നര്‍ത്ഥം. വീണയുടെ പാര്‍ട്ടീ പ്രവര്‍ത്തനം എന്നത്, പാര്‍ലമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ReadAlso:

വീട്ടിലിരിക്കാനാണോ രാഷ്ട്രീയ പാര്‍ട്ടി ?: നിലമ്പൂരില്‍ BJP സ്ഥാനാര്‍ത്ഥി ഉണ്ടാകും; ആര്യാടന്‍ ഷൗക്കത്ത് വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന് പി.സി. ജോര്‍ജ്ജ്

ദയാവധത്തിന് കീഴടങ്ങി അന്‍വര്‍ ?: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി വിലപേശല്‍ വിജയം കണ്ടില്ല; കോണ്‍ഗ്രസ് പാലക്കാടും ചേലക്കരയും വയനാടും മറന്നു; കെ.സി. വേണുഗോപാലുമായി മാത്രം ഇനി ചര്‍ച്ച ?

കപ്പല്‍ മുങ്ങിയിട്ടും സത്യം പറയാത്തതെന്ത് ?: കണ്ടെയ്‌നറുകളില്‍ കൊണ്ടുപോയത് എന്താണ് ?; വരാനിരിക്കുന്നത് ദുരന്തമാണോ എന്നാണ് അറിയേണ്ടത് ?; മത്സ്യത്തൊഴിലളികളെയും ജനങ്ങളെയും മറയുക്കുന്നതെന്താണ് ?

കപ്പല്‍ മുങ്ങിയത് വിഴിഞ്ഞം തുറമുഖത്തിന്റെ തെറ്റോ ?: രാജ്യാന്തര കപ്പല്‍ ചാലും സുരക്ഷിതമല്ല ?; കണ്ടെയ്‌നറുകള്‍ ഒഴുകുന്നതെങ്ങോട്ടൊക്കെ ?; MSC എല്‍സ 3 കപ്പലിനെ കുറിച്ചറിയാമോ ?; കപ്പല്‍ മുങ്ങാനുണ്ടായ കാരണം കണ്ടെത്തുമ്പോള്‍ ?

മകന്റെ പ്രണയപോസ്റ്റും അച്ഛന്റെ പുറത്താക്കലും; കുടുംബ വാഴ്ചയിലും രാഷ്ട്രീയം വിടാതെ ലാലു എന്ന ചാണക്യൻ!!

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് വീണാ ജോര്‍ജ്ജിനെ കണ്ടെത്തിയത്. എം.എല്‍.എ ആകാന്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടുചോദിച്ചു എന്നതല്ലാതെ, പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് അണികളുടെയോ, അംഗങ്ങളുടെയോ വീടുകളില്‍ പോയി പാര്‍ട്ടി നോട്ടീസോ, പാര്‍ട്ടി ക്ലാസോ എടുത്തിട്ടില്ല എന്ന് നിശ്ചയമായും പറയാനാകും. പാര്‍ട്ടിക്കു വേണ്ടി സെക്രട്ടേറിയറ്റ് നടയിലോ, നിയമസഭയിലേക്കോ ജാഥ നടത്തിയിട്ടുണ്ടാകില്ല. സമരം നടത്തി പോലീസ് ലാത്തിച്ചാര്‍ജ്ജ് ഏറ്റു വാങ്ങിയിട്ടില്ല. സമരങ്ങളില്‍ നേതൃത്വം നല്‍കിയിട്ടില്ല. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍

എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതു മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ലേബല്‍. എന്നിട്ടും, പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രി എന്ന നിലയില്‍ CPM സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായി. അവിടെ വാണാ ജോര്‍ജിനു പകരം വെട്ടിപ്പോയത്, വി.എസ്. അച്യുതാനന്ദന്റെ പേരാണെന്നു മാത്രം. സി.പി.ഐ.എം സ്ഥാപിക്കാന്‍ ഇറങ്ങിപ്പോയവരില്‍ ജീവിച്ചിരിപ്പുള്ള ഏക നേതാവ്. അദ്ദേഹത്തെയാണ് ഒഴിവാക്കിയത്. പകരം ക്ഷണിതാവാക്കിയതോ, വീണാജോര്‍ജ്ജിനെയും. ഇതാണ് ജനങ്ങള്‍ക്ക് ദഹിക്കാത്തതും.

CONTENT HIGH LIGHTS; V.S. is being insulted again: Was the wisdom of making Veena George a special invitee, ignoring V.S., questioned?; Was the controversy contained in the capsule of making the founding leader an invitee?

Tags: VS ACHUTHANANDHANmv-govindan-masterCPIM STATE CONFERENCE KOLLAMCPM STATE COMMITTE INVITEECPM CONFLICTവി.എസിനെ വീണ്ടും അപമാനിക്കുന്നുവി.എസിനെ തഴഞ്ഞ് വീണാജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കാന്‍ തോന്നിയ ബുദ്ധിയാണ് ചോദ്യം ചെയ്യപ്പെട്ടത് ?ANWESHANAM NEWS

Latest News

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ 2ന്: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പുതുമഴയില്‍ നനഞ്ഞ് സ്‌കൂള്‍ മുറ്റത്തെത്താന്‍ കുരുന്നുകള്‍ ഒരുങ്ങി

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ തനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്: ശശി തരൂര്‍

വിപ്രോയുടെ സാരഥികളെ കാണാന്‍ യുപിക്കാരന്‍ 25 ദിവസം സൈക്കിള്‍ ചവിട്ടി ബെംഗളൂരുവിലെത്തി; 2,300 കിലോമീറ്റര്‍ യാത്രയുടെ ഉദ്ദേശ്യം സാക്ഷാത്ക്കരിച്ചോ?

കോഴിക്കോട് ബീച്ചിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടികൾ പിടിയിൽ

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തിയത് കൊറിയൻ യുവതി, പൊലീസ് അന്വേഷണം ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.