Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എന്താണ് ഷിംല കരാര്‍?: സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു ബദലായി പാക്കിസ്താന്‍ ഷിംല കരാറും റദ്ദാക്കി; പിരിമുറുക്കങ്ങള്‍ക്ക് ഒടുവില്‍ രൂപപ്പെടുന്നത് യുദ്ധമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2025, 06:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പഹല്‍ഗാം കൂട്ടക്കൊലയ്ക്കു പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാര്‍ റദ്ദാക്കുകയും കടുത്ത നയതന്ത്ര നടപടികള്‍ എടുത്ത സാഹചര്യത്തില്‍ പാക്കിസ്താനും തിരിച്ചു നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി പാക്കിസ്താന്‍ ഷിംല കരാര്‍ റദ്ദാക്കി. ഇന്ത്യ, സിന്ധു നദീജല കരാര്‍ റദ്ദാക്കിയതുനു ബദലായാണ് ഷിംല കരാര്‍ പാക്കിസ്താന്‍ റദ്ദാക്കിയിരിക്കുന്നത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചു. വിമാന മാര്‍ഗം അടച്ചു. വിസ നിര്‍ത്തലാക്കി തുടങ്ങിയ കാര്യങ്ങളാണ് പാക്കിസ്താന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചാണ് പാക്കിന്റെ നടപടികള്‍. ഇന്ത്യ ചെയ്യുന്നതു പോലെ അതേ രൂപത്തില്‍ തിരിച്ചു നടപടി എടുക്കുകയാണ്. മാത്രമല്ല, ഇസ്ലാമാബാദില്‍ പാക്ക് സൈന്ിയം മിസൈല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയാകട്ടെ കപ്പല്‍ പടയെ സജ്ജമാക്കി കഴിഞ്ഞുവെന്നണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അതിനു മുമ്പ്, വര്‍ഷങ്ങള്‍ പഴക്കമുള്ള കരാരുകള്‍ റദ്ദു ചെയ്യുന്നതു വഴി ുണ്ടാകാന്‍ സാധ്യതയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് വലിയ ചര്‍ച്ചാ വിഷയം. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതോടെ പാക്കിസ്താന്റെ കുടിവെള്ളം മുട്ടുമെന്നുറപ്പായിരിക്കുകയാണ്.

ഇതിനു മരുപടിയെന്നോണമാണ് ഷിംല കരാര്‍ പാക്കിസ്താന്‍ റദ്ദു ചെയ്തിരിക്കുന്നത്. ഇതിന്റെ അര്‍ത്ഥം എന്നത്, ഇന്ത്യയ്ക്ക് എതിരേ യുദ്ധപ്രഖ്യാപനമാണ്. എന്താണ് ഷിംല കരാര്‍. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. 1972 ജൂലൈ 2 ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഷിംലയില്‍ വെച്ച് ഒരു ഉടമ്പടി ഒപ്പുവച്ചു. ഇത് ഷിംല കരാര്‍ എന്നറിയപ്പെടുന്നു. 1971 ഡിസംബറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിന് ശേഷമാണ് ഈ കരാര്‍ ഉണ്ടായത്. അതില്‍ പാകിസ്ഥാനില്‍ നിന്നുള്ള 93000ല്‍ അധികം സൈനികര്‍ അവരുടെ ലെഫ്റ്റനന്റ് ജനറല്‍ നിയാസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും അന്നത്തെ കിഴക്കന്‍ പാകിസ്ഥാനും ബംഗ്ലാദേശിന് മുന്നില്‍ കീഴടങ്ങി. ഭരണത്തില്‍ നിന്നാണ് രക്ഷ ലഭിച്ചത്.

ഷിംല കരാറിലെ പ്രധാന കാര്യങ്ങള്‍ ?

  • ഇന്ത്യയില്‍ നിന്ന് ഇന്ദിരാഗാന്ധിയും പാകിസ്ഥാനില്‍ നിന്ന് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഷിംല കരാറില്‍ ഉള്‍പ്പെട്ടിരുന്നു.
  • ഈ രേഖ മാറ്റാനോ ലംഘിക്കാനോ ഇരു രാജ്യങ്ങളും ശ്രമിക്കില്ല.
  • ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം, ഒരു മധ്യസ്ഥനോ മൂന്നാം കക്ഷിയോ ഉണ്ടാകില്ല.
  • ഇരു രാജ്യങ്ങളിലെയും ആളുകള്‍ക്ക് എളുപ്പത്തില്‍ വരാന്‍ കഴിയുന്ന തരത്തില്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കും.
  • ഷിംല കരാറിനുശേഷം ഇന്ത്യ 93,000 പാകിസ്ഥാന്‍ യുദ്ധത്തടവുകാരെ വിട്ടയച്ചു.
  • 1971ലെ യുദ്ധത്തില്‍ ഇന്ത്യ കൈവശപ്പെടുത്തിയ പാകിസ്ഥാന്റെ ഭൂമിയും തിരികെ നല്‍കി.
  • 1971 ഡിസംബര്‍ 17 ന് പാകിസ്ഥാന്‍ സൈന്യം കീഴടങ്ങിയതിനുശേഷം, ഇരു രാജ്യങ്ങളുടെയും സേനകളുടെ സ്ഥാനം യഥാര്‍ത്ഥ നിയന്ത്രണ രേഖയായി കണക്കാക്കുമെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചു.
  • ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷവും തര്‍ക്കവും അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കരാര്‍ വ്യവസ്ഥ ചെയ്തിരുന്നു, കൂടാതെ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിനായി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടു.
  • എല്ലാ തര്‍ക്കങ്ങളുടെയും പ്രശ്നങ്ങളുടെയും സമാധാനപരമായ പരിഹാരത്തിനായി ഇരു രാജ്യങ്ങളും നേരിട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും ഏകപക്ഷീയമായ നടപടി സ്വീകരിച്ചുകൊണ്ട് ഒരു സാഹചര്യത്തിലും ഒരു മാറ്റവും വരുത്തില്ലെന്നും ഇന്ദിരാഗാന്ധിയും ഭൂട്ടോയും തീരുമാനിച്ചു.
  • ഇരു രാജ്യങ്ങളും പരസ്പരം ബലപ്രയോഗം നടത്തുകയോ, പ്രദേശിക സമഗ്രത ലംഘിക്കുകയോ, രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയോ ചെയ്യില്ല.
  • ഇരു സര്‍ക്കാരുകളും പരസ്പരം പ്രചാരണം നിര്‍ത്തുകയും ബന്ധത്തില്‍ സൗഹൃദം വളര്‍ത്തിയെടുക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യും.

ഇന്ത്യ മനുഷ്യത്വം കാണിച്ചും വിട്ടുവീഴ്ച ചെയ്തും നേടിയെടുത്ത ഭൂമി പാകിസ്ഥാന് തിരികെ നല്‍കി. പക്ഷേ പാകിസ്ഥാന്‍ അതിന്റെ നീചമായ പ്രവൃത്തികളില്‍ പതറിയില്ല. യുദ്ധത്തടവുകാര്‍ തിരിച്ചെത്തുകയും കൈവശപ്പെടുത്തിയ ഭൂമി വീണ്ടെടുക്കാതിരിക്കുകയും ചെയ്യുന്നത് വരെ മാത്രമാണ് അദ്ദേഹം ഷിംല കരാര്‍ നടപ്പിലാക്കിയത്. ഈ രണ്ട് ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചതിനു ശേഷം, പാകിസ്ഥാന്‍ മുമ്പത്തെപ്പോലെ തന്നെ നീചമായ പ്രവൃത്തിയിലേക്ക് ഇറങ്ങി.

ഇതുവരെയും ഇന്ത്യയില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അതേ നടപടി തുടരുകയാണ്. പലതവണ യുദ്ധത്തില്‍ പങ്കെടുത്തിട്ടും നാണമില്ലാത്ത പാകിസ്ഥാന്‍ അതിന്റെ വിഡ്ഢിത്തങ്ങളില്‍ നിന്ന് പിന്മാറിയില്ല. കശ്മീരില്‍ തീവ്രവാദം പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ സന്തോഷവും സമാധാനവും നശിപ്പിക്കുന്നത് തുടരുന്നു.

ഇപ്പോഴുണ്ടായിരിക്കുന്നതും അതാണ്. പഹല്‍ഗാമില്‍ 28 പേരെ കൊല ചെയ്തത് എന്തിന്റെ പേരിലായിരുന്നു. തീവ്രവാദികള്‍ ഒരു പ്രകോപനവുമില്ലാതെയാണ് വിനോദ സഞ്ചാരികളെ തെരഞ്ഞെടുപിടിച്ച് കൊലചെയ്തത്. അവരെ നിഷ്ഠൂരമായി കൊല്ലാന്‍ എന്താണ് കാരണമെന്നതാണ് പ്രശ്‌നം. ഇതിന് തക്കതായ മറുപടി നല്‍കുകയാണ് വേണ്ടത്. അതുണ്ടായില്ലെങ്കില്‍ ഇന്ത്യന്‍ ജനതയെ അവര്‍ വീണ്ടും അസമാധാനത്തിലേക്ക് എത്തിക്കും.

CONTENT HIGH LIGHTS; What is the Shimla Agreement?: In response to India’s cancellation of the Indus Waters Treaty, Pakistan also cancelled the Shimla Agreement; Will the tensions eventually lead to war?

ReadAlso:

ചെനാബിലെ അത്ഭുത സ്ത്രീ ?: ഈഫല്‍ ടവറിനും മുകളിലൂടെ ഇന്ത്യയുടെ ലോകോത്തര അടയാളം; ആരാണ് മാധവി ലത ?

കല്യാണം മുതല്‍ കുട്ടിക്ക് നൂലുകെട്ടിനു വരെ വിളിച്ചോ ?: കാടും മേടും കുണ്ടും കുഴിയും താണ്ടിയെത്തും; മിനി ബസ് മുതല്‍ വോള്‍വോ വരെ ബുക്ക് ചെയ്യാന്‍ നിരക്കുകള്‍ കുത്തനെ കുറച്ചു; ഇത് കേരളത്തിന്റെ സ്വന്തം KSRTC ഡാ (സ്‌പെഷ്യല്‍ സ്റ്റോറി)

രഹസ്യം പുറത്തു വരുമോ ?: കപ്പല്‍ മുങ്ങാന്‍ യഥാര്‍ഥ കാരണം എന്ത് ?; വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കല്‍ പ്രതിസന്ധിയില്‍; ആരാണ് സത്യം പറയാത്തത് ?; ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം ?

“സിന്ദൂര്‍ വരിക്ക പ്ലാവ്” നട്ട് ഗവര്‍ണറുടെ വെല്ലുവിളി ?: പരിസ്ഥിതി ദിന ‘വേദിമാറ്റി’ സര്‍ക്കാരിന്റെ അടി; ഭാരതാംബയുടെ ചിത്രം വെയ്ക്കണമെന്ന് ആര്‍ലേക്കര്‍ പറ്റില്ലെന്ന് പി. പ്രസാദ്; സര്‍ക്കാരും ഗവര്‍ണരും രണ്ടു വഴിക്കോ ?

പ്രകൃതി ദുരന്തങ്ങളുടെ പ്രവാചകന്‍ ?: ആള് ചില്ലറക്കാരനല്ല ! ഭയങ്കരനാണിവന്‍ ?; പ്രകൃതി ദുരന്തങ്ങള്‍ പ്രവചിക്കുന്ന ‘അന്ത്യനാള്‍’ മത്സ്യം ?; ലോകം ഭയക്കുന്ന ഓര്‍ഫിഷ് എത്തിക്കഴിഞ്ഞു ?; ഇനി എന്തും സംഭവിക്കും ?

Tags: WHAT IS SHIMLA TREATWHAT IS SINDHU RIVER WATER TREATINDIA PAKISTHAN WARPAK TERRORISTപിരിമുറുക്കങ്ങള്‍ക്ക് ഒടുവില്‍ രൂപപ്പെടുന്നത് യുദ്ധമോ ?എന്താണ് ഷിംല കരാര്‍?സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു ബദലായി പാക്കിസ്താന്‍ ഷിംല കരാറും റദ്ദാക്കിTerrorist AttackANWESHANAM NEWS

Latest News

വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ വിഷയം

കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകളിലേയ്ക്ക് തീ പടര്‍ന്നു, ഐഎന്‍എസ് സത്‌ലജ് സ്ഥലത്ത്; പൊട്ടിത്തെറി സാധ്യത വെല്ലുവിളി | the-fire-spread-to-more-containers-on-the-ship

‘സ്വത്ത് വെളിപ്പെടുത്തിയില്ല’; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി | petition-in-high-court-to-cancel-priyankas-victory-in-wayanad

വിദേശ രാജ്യങ്ങളിൽ ഭാരതീയൻ സംസാരിച്ചത് എന്ന നിലയ്ക്ക്, റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകും: ശശി തരൂർ എംപി | Shashi tharoor reaction

തീ കുറയുന്നു, കറുത്ത പുക ; ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു | Efforts continue to extinguish fire on Wan hai 503 cargo ship

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.