Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആരെയും കൂസാത്ത മൃ​ഗം, കടുവകളുടെ അറിയാക്കഥകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2024, 04:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാട്ടിലെ രാജാവ് സിംഹമെന്നും അവൻ പുലിയാണ് കേട്ടോ എന്ന ഡയലോ​ഗുകളും ഒക്കെയായിരിക്കും നമ്മുടെ ബാല്യത്തിന്റെ ഓർമകൾ. എന്നാൽ ഇതിനിടയിൽ നിരവധി പ്രത്യേകതകളും സവിശേഷതകളും ഉണ്ടായിട്ടും അത്ര പറഞ്ഞു കേൾക്കാത്ത മൃ​ഗമാണ് കടുവ. ഏതുതരം കാട്ടിലും അതിജീവിക്കാൻ കഴിവുള്ള മൃ​ഗമാണ് കടുവ. മണിക്കൂറിൽ പരമാവധി 65 കിമീ വരെയാണ് കടുവകളു‌ടെ വേഗം. ഇവയുടെ ശരീരത്തിന്റെ മൂന്നിലൊന്ന് വാലിന്റെ നീളമാണ്. പെൺകടുവകൾക്ക് ആണിനെക്കാൾ 25–40 സെമീ നീളവും 40–60 കിഗ്രാം ഭാരവും കുറഞ്ഞിരിക്കും. കൂട്ടത്തിൽ ഏറ്റവും വലിയ ഇനം സൈബീരിയൻ കടുവകളാണ്. കടുവകളുടെ ഓരോ സവിശേഷതകൾ അക്കമിട്ട് നിരത്തി തന്നെ നോക്കാം.

പതുങ്ങിയിരിക്കുന്ന വേട്ടക്കാരൻ

പൊതുവെ കടുവകളുടെ ​ഗർജനത്തിന് വലിയ ശബ്ദമാണ്. ഇവയ്ക്ക് മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് ഗർജനം. ഇതിന്റെ ശബ്ദം 5 കി.മീ വരെ കേൾക്കാൻ കഴിയും. എന്നാൽ ഇരകൾക്കു മുന്നിൽ ഇവ ഗർജിക്കാറില്ല. പക്ഷേ ഇരയുടെ തൊട്ടുമുന്നിൽ മണപ്പിച്ചും മുരൾച്ചയോടെയും നടന്നാൽ ഉറപ്പിക്കാം, കടുവ ആക്രമണത്തിനൊരുങ്ങുകയാണെന്ന്. വഴിയിൽ പതുങ്ങിയിരുന്ന് ആക്രമിക്കുകയാണ് കടുവകളുടെ പതിവ്. രാത്രിയാണ് പ്രധാനമായും വേട്ടയ്ക്ക് ഇറങ്ങുന്നത്. ഇരയുടെ പിന്നാലെ ഏറെ ദൂരം ഓടി കീഴ്പ്പെടുത്തുന്ന സ്വഭാവം ഇവയ്ക്കില്ല, അതിനാൽ തന്നെ ആദ്യ ശ്രമത്തിൽ ശ്രദ്ധയും സൂക്ഷമതയും ഏറെ നൽകും. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ അനായാസം കൊന്നൊടുക്കാനാകും വിധം കരുത്തരാണ് കടുവകൾ. ആനയേ വരെ ആക്രമിക്കും. സ്വന്തം വര്‍ഗ്ഗക്കാരെപ്പോലും തിന്നും.

ശരീരത്തിൽ ഒളിപ്പിച്ച ആയുധം

മുൻനിരയിലെ 4 കോമ്പല്ലുകളാണ് കടുവയുടെ പ്രധാന ആയുധം. കഴുത്തിലോ തലയ്ക്കു പിന്നിലോ ഈ പല്ല് ആഴ്ന്നിറങ്ങി രക്തം നഷ്ടപ്പെട്ടാണ് ഇരയ്ക്ക് പലപ്പോഴും മരണം സംഭവിക്കുക. എന്തെങ്കിലും അപകടത്തിലോ വയസ്സായോ ഈ പല്ലുകൾ നഷ്ടപ്പെട്ടാൽ അതോടെ കടുവയുടെ വേട്ടയാടുനുള്ള കഴിവ് തന്നെ നഷ്ടപ്പെട്ടെന്ന് പറയാം. പിന്നെ ചുലപ്പോൾ ഇവ പട്ടിണി കിടന്ന് ചത്തുപോകും.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

രോമങ്ങളുടെ പ്രത്യേകത

ഇളം തവിട്ട് നിറത്തിലും ഓറഞ്ച് നിറത്തിലും ഉള്ള രോമങ്ങളിൽ കറുത്ത നിറത്തിലുള്ള വരകളാണ് കടുവകൾക്കുള്ളത്. ഇവ ഇര തേടുന്നതിന് കടുവകളെ സഹായിക്കുന്നതാണ്. നൂറിലധികം വരകള്‍ ഉണ്ടാകും കടുവയുടെ ദേഹത്ത്. ഈ കറുത്ത വരകള്‍ പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നില്‍ക്കാനും ഇരകളുടെ കണ്ണില്‍ പെടാതെ മറഞ്ഞിരിക്കുന്നതിനും സഹായിക്കും. കവിളിലും കണ്ണിനു മുകളിലും ചെവിക്ക് പിറകിലും വെളുത്ത രോമകൂട്ടം ഉണ്ടാവും. ഓറഞ്ച് നിറമുള്ള വാലില്‍ കറുത്ത ചുറ്റടയാളങ്ങള്‍ കാണാം. ഇവ ഒരിക്കലും മാഞ്ഞുപോകില്ല. ശരീരം മുഴുവനായും ഷേവ് ചെയ്താലും അതിന് താഴെയും ഈ വരകൾ കാണാം. പാദങ്ങള്‍ക്കടിയില്‍ മൃദുവായ പാഡുകള്‍ ഉള്ളതിനാല്‍ ഒട്ടും ശബ്ദം ഉണ്ടാക്കാതെ ഇവയ്ക്ക് നടക്കാനാകും എന്നതും പ്രത്യേകതയാണ്.

ഇഷ്ട ഭക്ഷണം

കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് കടുവകളുടെ ഇഷ്ട ഭക്ഷണങ്ങള്‍. കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാന്‍ കഴിയുന്ന വമ്പര്‍മാരാണ് കടുവകൾ. അതുകൊണ്ട് തന്നെ മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ല. അരികില്‍ നിന്നോ പിറകില്‍ നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തില്‍ കടിച്ച് തൊണ്ടക്കൊരള്‍ മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പില്‍ 18- 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കില്‍ ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കുന്നതാണ് പതിവ്. സാധാരണ മനുഷ്യരെ ആക്രമിക്കാറില്ല കടുവകൾ. മറ്റു മൃഗങ്ങളെ ഇരയായി ലഭിക്കാത്ത അപൂർവം അവസരങ്ങളിലാണ് അവ മനുഷ്യനു നേരെ തിരിയാറുള്ളത്. മനുഷ്യ മാംസത്തിന് കടുവയെ ആകർഷിക്കുന്ന ഉപ്പ് രുചിയാണെന്നാണു പറയപ്പെടുന്നത്.

വേട്ടയാടൽ ഭീഷണി

വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവ നേരിടുന്ന ഏറ്റവും വലിയ ഭീഷണികൾ. കരുത്തിന്റെ പ്രതീകമായ ഇവയെ കീഴടക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമായി പണ്ടുകാലത്ത് കരുതിപ്പോന്നതിനാൽ തന്നെ ഇന്നും ഇവയ്ക്ക് നേരെ വേട്ട നടക്കുന്നുണ്ട്. കടുവവേട്ട ലോകമെമ്പാടും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും ചൈന, തയ്‌വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്, യുകെ എന്നിവിടങ്ങളിൽ ഈ മൃഗവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്നാണ്. ഏറ്റവും കൂടുതൽ കടുവകളുള്ളത് ഇന്ത്യയിലാണ്– ലോകത്തിലെ ആകെ കടുവകളുടെ 80%. റോയൽ ബംഗാൾ കടുവകളാണ് ഇന്ത്യൻ കടുവകൾ എന്നറിയപ്പെടുന്നത്. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ഇവയെ കണ്ടുവരുന്നു. കടുവകളെ വേട്ടക്കാരിൽനിന്നു രക്ഷിക്കാൻ ടൈഗർ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഉൾപ്പെടെ രൂപീകരിച്ചു നടത്തിയ ശ്രമങ്ങൾ അരനൂറ്റാണ്ടിനോടടുക്കുമ്പോൾ ഫലം കണ്ടതായാണ് ഇന്ത്യയിലെയും കേരളത്തിലെയും കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags: കടുവകകൾtigers

Latest News

വേണുവിന്‍റെ മരണം: തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വാദങ്ങൾ പൊളിയുന്നു; ക്രിയാറ്റിൻ അളവ് അപകടകരമായിരുന്നില്ലെന്ന് റിപ്പോർട്ട്

ഇതൊരു നിയോഗമായി കാണുന്നു, മണ്ഡല തീർഥാടനം കുറ്റമറ്റതാക്കൽ മുഖ്യ പരി​ഗണന, ഉത്തരവ് കിട്ടിയാലുടൻ ചുമതലയേൽക്കും; മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ

ഡൽഹിയിൽ വായു ഗുണനിലവാരം മോശം: ഓഫീസ് സമയങ്ങളിൽ സർക്കാർ മാറ്റം വരുത്തി

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനത്തിന് തീ പിടുത്തം; ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമങ്ങൾ തുടരുന്നു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies