Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അഭിനവ ദുശാസനന്‍മാരും.. കൂത്താട്ടുകുളം വസ്ത്രാക്ഷേപവും.. പിന്നെ കുറച്ച് തെമ്മാടിത്തരങ്ങളും..: എല്ലാം കേട്ട് സഭ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത സ്പീക്കറായി ഷംസീറും

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Jan 21, 2025, 06:20 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിയമസഭാ സമ്മേളനം തുടങ്ങുമ്പോഴാണ് കേരളത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ ഉണ്ടെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. അതുവരെയുള്ള സംഭവങ്ങളെല്ലാം ഒറ്റപ്പെട്ടതു മാത്രമായി പോകുന്നതാണ് അതിനു കാരണവും. പ്രതിപക്ഷത്തിന് കവലപ്രസംഗത്തിനപ്പുറം കാര്യഗൗരവമായി വിഷയം പറയാന്‍ കിട്ടുന്ന സഭയാണ് നിയമസഭ. അതുകൊണ്ടു തന്നെ കൂത്താട്ടുകുളത്തെ വസ്ത്രാക്ഷേപം വലിയ വിഷയമായി ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് അവതരിപ്പിച്ചു. അടിയന്തിര സ്വഭാവമുള്ള റൂള്‍ 50 അനുസരിച്ചാണ് വിഷയം അവതരിപ്പിച്ചതെങ്കിലും മുഖ്യമന്ത്രി അതിനെ ഒടിച്ചു മടക്കി ഒന്നുമല്ലാതാക്കി.

പട്ടാപ്പകല്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ ഇടതുപക്ഷത്തിന്റെ നിലപാട്, സ്ത്രീയെ വസ്ത്രാക്ഷേപം നടത്തിയതിന്റെ കേസ് അങ്ങനെ നടന്നതെല്ലാം ദൃക്‌സാക്ഷി വിവരണം പോലെ അനൂപ്‌ജേക്കബ് പറഞ്ഞു. നടി ഹണിറോസ്- ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ സംസാര കേസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ക്വാട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയുടെ മറുപടി കേള്‍ക്കേണ്ട താമസം സ്പീക്കര്‍ അടിയന്ത്രി പ്രമേയം തള്ളിക്കളഞ്ഞു. പിന്നെയുള്ളത്, പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗമാണ്. അതു കൂടി കഴിഞ്ഞാല്‍ ഇത്രയും വലിയ സംഭവം വെറും ഒറ്റപ്പെട്ട സംഭവമായി മാറും. അതിനു മുമ്പ് അണയാന്‍പോകുന്ന തീ ആലിക്കത്തിക്കാന്‍ വി.ഡി. സതീശന്‍ എണീറ്റു.

സ്ത്രീയെ തട്ടിക്കൊണ്ടു പോയെന്നു പ്രതിപക്ഷം പറഞ്ഞ സംഭവത്തെ മുഖ്യമന്ത്രി വിവരിച്ചത്, കലാരാജുവിനെ കൂത്താട്ടുകുളം ചെയര്‍പേഴ്‌സന്റെ കാറില്‍ കയറ്റിക്കൊണ്ടുപോയി എന്നാണ്. തട്ടിക്കൊണ്ടുപോകല്‍, കയറ്റിക്കൊണ്ടു പോകലായതോടെ സംഭവത്തിന്റെ ഗൗരവം നഷ്ടപ്പെട്ടു. കലാരാജു എല്‍.ഡി.എഫ് മെമ്പറാണെന്നും, അവരെ യു.ഡി.എഫാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്നും കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ വാദി പ്രതിയായി. ഇതാണ് രാഷ്ട്രീയം. ആരോപണത്തിന്റെ മുനയൊടിക്കാന്‍ കഴിയണം രാഷ്ട്രീയക്കാരന്. അതാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍, സംഭവം എന്തായിരുന്നുവെന്ന് കേരളത്തിലെ എല്ലാവര്‍ക്കും ബോധ്യമായതാണ്.

പോരെങ്കില്‍ കലാരാജുതന്നെ മാധ്യമങ്ങളോടു പറഞ്ഞതുമാണ്. എന്നിട്ടും അതിനെ വെടക്കാക്കി തനിക്കാക്കാന്‍ ശ്രമിച്ചതിന്റെ നേര്‍ ചിത്രമാണ് സഭ കണ്ടത്. മുഖ്യമന്ത്രി പറഞ്ഞില്‍ തെറ്റില്ല എന്നുതന്നെ വിശ്വസിക്കേണ്ടി വരും. കാരണം, പോലീസ് ചെയ്തതും, എല്‍.ഡി.എഫ് നടത്തിയതും രക്ഷിക്കല്‍ കര്‍മ്മമാണല്ലോ. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം തുടങ്ങിയപ്പോള്‍ മുതല്‍ ഭരണപക്ഷ അംഗങ്ങള്‍ ബഹളം ആരംഭിച്ചു. സതീശന്‍ മുഖ്യമന്ത്രിയെ നേര്‍ക്കുനേര്‍ ആക്ഷേപിക്കുന്നത് അംഗങ്ങള്‍ക്ക് കണ്ടുനില്‍ക്കാനാവില്ലല്ലോ എന്ന് വര്‍ണ്യത്തിലാശങ്ക. ഇടയ്ക്കു നിര്‍ത്തിയും, പിന്നെ തുടങ്ങിയും പ്രതിപക്ഷ നേതാവ് സംസാരം നടത്തിക്കൊണ്ടേിരുന്നു.

ഒരു സ്ത്രീയ പരസ്യമായി വസ്ത്രാക്ഷേപം നടത്തി. തലമുടി ചുറ്റിപ്പിടിച്ച് വലിച്ചെറിഞ്ഞു. സാരി വലിച്ചഴിച്ചു. ഒരു സ്ത്രീയോട് ചെയ്ത കാര്യമാണിത്. അവരുടെ കാല് ഡോറില്‍ കുടുങ്ങി. കാല് കുടുങ്ങിയെന്നു പറഞ്ഞപ്പോള്‍ ഒരു കൊച്ചു പയ്യന്‍ പറഞ്ഞതാണ്, അവിടെ ചെല്ലുമ്പോള്‍ ബാക്കിയുണ്ടെങ്കില്‍ നിന്റെ കാല് വെട്ടിത്തരാമെന്ന്. നിങ്ങളുടെ നീതിബോധം ഇതാണ്. അമ്മമാരോടും, മക്കളോടും, പെങ്ങന്‍മാരോടും…ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോകാനുള്ള എല്ലാ വഴിയും ക്ലീയര്‍ ചെയ്തു കൊടുക്കുകയായിരുന്നു കൂത്താട്ടുകുളം ഡി.വൈ.എസ്.പിയും പോലീസും ചെയ്തു കൊടുത്തത്.

ഇത് കേട്ടതോടെ ഭരണപക്ഷ അംഗങ്ങള്‍ വലായശബ്ദത്തില്‍ ബഹളം വെച്ചു. ഒരക്ഷരം പ്രതിപക്ഷ നേതാവിനെക്കൊണ്ട് പറയിക്കില്ല എന്ന പോലെ. അഥവാ പറഞ്ഞാല്‍ അത്, റെക്കോര്‍ഡ് ചെയ്യാന്‍ കഴിയാത്ത വിധം കോലാഹലം തുടര്‍ന്നു. സ്ത്പീക്കര്‍ ഷംസീര്‍ പറയാന്‍ വേണ്ടി പറയുന്നതു പോലെ അവരോട് ഇരിക്കാനും നിര്‍ത്താനുമൊക്കെ പറയുന്നുണ്ട്. ആ പറച്ചിലിന് ജീവനില്ലാത്തു കൊണ്ടാകാം ബഹളം ശക്തമായി. ഇതുകേട്ട് സതീശന്‍ പ്രകോപതനാവുകയും, പി.സലി. വിഷ്ണുനാതിനോടും സംഘത്തോടും നടുത്തളത്തിലേക്കിറങ്ങാനും ആംഗ്യം കാണിച്ചു. തൊട്ടുപിന്നാലെ കയ്യിലിരുന്ന കടലാസുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് ആക്രോശിച്ചു.

എന്തു തെമ്മാടിത്തരമാണ് കാണിക്കുന്നത്. എന്തും ചെയ്യാമെന്നാണോ എന്നും പറഞ്ഞ് പ്രസംഗം നിര്‍ത്തി ഇരുന്നു. അങ്ങ് പ്രകോപിതനാകണ്ട. അങ്ങ് സീനിയര്‍ മെമ്പറാണ്. അങ്ങ് പ്രസംഗിക്കൂ. അവരെ ഇഗ്നോര്‍ ചെയ്യൂ എന്നും സ്പീക്കര്‍ പറഞ്ഞു കൊണ്ടേയിരുന്നു. ബഹളത്തിനിടയില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചു. കേസില്‍ പാര്‍ട്ടി ഏര്യാക്കമ്മിറ്റി സെക്രട്ടറിയാണ് ഒന്നാംപ്രതി. ചെയര്‍ പേഴ്‌സണാണ് രണ്ടാം പ്രതി. വൈസ് ചെയര്‍മാനാണ് മൂന്നാം പ്രതി. ഇതു കേട്ടതോടെ ബഹളം ശക്തമായി. സ്പീക്കര്‍ പറഞ്ഞിട്ടും നിര്‍ത്താന്‍ അംഗങ്ങള്‍ തയ്യാറായില്ല. ഇതിനിടെ സ്പീക്കര്‍ പ്രതിപക്ഷ നേതാവിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടത് വീണ്ടും പൊല്ലാപ്പായി. അതെന്താ സ്പീക്കര്‍ എന്നോട് സംസാരിക്കാന്‍ പറയുന്നത് എന്ന് സതീശന്‍. ഭരണപക്ഷത്തുള്ളവര്‍

ReadAlso:

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലോകശക്തികളില്‍ വരുത്തിയ മാറ്റം ?: എന്താണ് റഷ്യയുടെ അവാന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ ?; ആധുനിക ആയുധങ്ങള്‍ കരസ്ഥമാക്കാന്‍ രാജ്യങ്ങളുടെ മത്സരം; AVANGARD HYPERSONIC MISSILE SYSTEM

അസഹിഷ്ണുത പടരുന്നതെങ്ങോട്ട് ?: വേടനെ വേട്ടയാടാന്‍ ഇറങ്ങുന്നവര്‍ ആരൊക്കെ ?; എന്‍.ആര്‍ മധു-ശശികല-മിനി കൃഷ്ണകുമാര്‍ ഇവര്‍ക്കേറ്റ അടിയെന്താണ് ?; മോദിയെ ഇകഴ്ത്തിയെന്ന് കാട്ടി NIAയ്ക്ക് മിനിയുടെ പരാതി; ശബ്ദമില്ലാവരുടെ ശബ്ദം നടുക്കുന്നതാരെ ?

CPMല്‍ പവര്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തിക്കുന്നു ?:CPMല്‍ പ്രവര്‍ത്തിച്ചപ്പോഴും മനസ്സ് BJPയില്‍ ആയിരുന്നു: മുന്‍ SFI നേതാവ് ഗോകുല്‍ ഗോപിനഥ് ബി.ജെ.പിയില്‍; കേരളത്തില്‍ BJP യെ അധികാരത്തിലേറ്റുമെന്ന് പ്രതിജ്ഞ; CPM കേന്ദ്രങ്ങള്‍ക്ക് ഞെട്ടലുണ്ടോ ?

തിരുവനന്തപുരം വഴി ബം​ഗാളിലേക്ക്; മൺസൂണിന്റെ യാത്ര ഇങ്ങനെ!!

എന്താണ് ഗോള്‍ഡന്‍ ഡോം?: ഇന്ത്യയുടെ S-400 കണ്ട് അമേരിക്ക ഞെട്ടിയോ ?; ഇസ്രയേലിന്റെ അയണ്‍ ഡോമനും ട്രമ്പിന്റെ ഉറക്കം കെടുത്തിയോ ?; പുതിയ സംവിധാനമില്ലാതെ അമേരിക്കയ്ക്ക് ഇനി രക്ഷയില്ല

സ്പീക്കര്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല എന്തു ചെയ്യാന്‍ പറ്റുമെന്ന് സ്ത്പീക്കര്‍. അപ്പോഴും പ്രതിപക്ഷ അംഗങ്ങളോട് ചെയറില്‍ പോയിരിക്കാന്‍ സ്പീക്കര്‍ പറയുന്നുണ്ടായിരുന്നു. അത് കേള്‍ക്കേണ്ട താമസം പ്രതിപക്ഷ അംഗങ്ങള്‍ കസേരകണ്ടെത്തി പോയിരുന്നു. ട്രഷറി ബെഞ്ച് അപ്പോഴും ശബ്ദമുഖരിതമായിരുന്നു. പ്രതിപക്ഷ നേതാവ് തുടര്‍ന്നു. ഇത് കൗരവ സഭയില്‍ പണ്ടുണ്ടായ സംഭവത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അന്ന് വസ്ത്രാക്ഷേപം നടത്തിയയും അട്ടഹസിച്ചതും ദുശാസ്സനന്‍മാരായിരുന്നു. ഇന്ന് ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിനവ ദുശ്ശാസന്‍മാരായി മാറിയിരിക്കുന്നു.

CONTENT HIGH LIGHTS; Abhinava Dushasanas, Koothattukulam dress code and some mischief: Shamseer as the speaker who can’t control the house after listening to it all.

Tags: KALARAJU ISSUEMAHABHARATHDRAUPATHYഅഭിനവ ദുശാസനന്‍മാരും.. കൂത്താട്ടുകുളം വസ്ത്രാക്ഷേപവും.. പിന്നെ കുറച്ച് തെമ്മാടിത്തരങ്ങളും..എല്ലാം കേട്ട് സഭ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത സ്പീക്കറായി ഷംസീറുംANWESHANAM NEWSNIYAMASABHAADJOINTMENT MOTION

Latest News

ബൈക്കിൽ എത്തി മോഷ്ടാക്കൾ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്നു – bike robbers steal money

ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി; ആദ്യ പദ്ധതിയ്ക്ക് കൊച്ചിയില്‍ പി രാജീവ് തറക്കല്ലിട്ടു – invest kerala global summit project

തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക് – coconut tree falls biker injured

അതിശക്തമായ മഴ പെയ്യാൻ സാധ്യത: കേരളത്തിൽ വൈകിട്ട് സൈറൺ മുഴങ്ങും, ആരും പരിഭ്രാന്തരാകരുത്

ലോകരാജ്യങ്ങൾക്കിടയിൽ പാക്ക് കാപട്യം പൊളിയുമോ?: യുഎന്നിൽ പാക്കിസ്ഥാനേയും ഭീകരവാദത്തേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.