Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നികുതി വിഹിതം വെട്ടിക്കുറച്ച് കേരളത്തെ വരുതിയിലാക്കാന്‍ കേന്ദ്ര നീക്കം: ജനങ്ങള്‍ക്കു നല്‍കുന്ന സൗജന്യങ്ങള്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള കുറുക്കു വഴിയെന്ന് വിലയിരുത്തല്‍; വെടക്കാക്കി തനിക്കാക്കാനുള്ള കേന്ദ്രത്തിന്റെ സൈക്കോളജിക്കല്‍ മൂവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 28, 2025, 05:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അധികാരത്തില്‍ ബി.ജെ.പിയും പ്രതിപക്ഷത്തില്‍ കോണ്‍ഗ്രസും ഇരിക്കുന്ന കാലമെല്ലാം കേരളത്തിന്റെ അവസ്ഥ അതി ദയനീയമാണെന്നു പറയാതെ വയ്യ. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള കേന്ദ്ര ഗ്രാന്റുകള്‍ തടയാനും തീരുമാനിച്ചു കഴിഞ്ഞു. വയനാട് ഉരുള്‍ പൊട്ടലുമായി ബന്ധപ്പെട്ടുള്ള സഹായവും വായ്പയാക്കി. സംസ്ഥാനത്തിന്റെ വായ്പാ പരിധിയും വെട്ടിക്കുറച്ചു. ഇങ്ങനെ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക വരവില്‍ എവിടെയൊക്കെ ഇടപെടാനാകുമോ, അവിടെയൊക്കെ തടയിട്ടാണ് ഞെരുക്കുന്നത്.

ഇഇങ്ങനെ ഞെരുക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ചെയ്യുന്നത്, അത് ജനങ്ങളുടെ മേല്‍ നികുതി ഭാരമായി കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേന്ദ്രം അവര്‍ക്കിഷ്ടമുള്ള സംസ്ഥാനങ്ങളെ ബജറ്റില്‍ പരിഗണിക്കുന്നു. നികുതി വിഹിതം കുറയ്ക്കുന്നില്ല. പദ്ധതികള്‍ നല്‍കുന്നു. വായ്പാ പരിധി ഉയര്‍ത്തിക്കൊടുക്കുന്നു. അങ്ങനെ സമസ്ത മേഖലയിലും സഹായിക്കുന്നു. എന്നാല്‍, കേരളത്തോട് കടുത്ത വിയോജിപ്പ് കാണിക്കുകയും ചെയ്യുന്നു. ഇതേ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത്. അവരുടെ ആശ്രിതര്‍ക്കും അണികള്‍ക്കും ക്ഷേമകാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുകയും, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വരെ തടഞ്ഞു വെച്ചിരിക്കുകയാണ്,

ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കണ്ണടച്ച് കാണാതിരിക്കുന്നതും മറിച്ചല്ല. ക്ഷേമ പെന്‍ഷന്‍ കുടിശികയാക്കിയതും മറക്കാനാവില്ല. ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ പി.എസ്.സി ചെയര്‍മാനും, അംഗങ്ങള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കാനും, കിഫ്ബി ചെയര്‍മാന് ശമ്പളം വര്‍ദ്ധിപ്പിക്കാനും, പ്ലീഡര്‍മാരുടെ ശമ്പളം, എം.എല്‍.എമാകുടെ ഓണറേറിയം, നിയമ വിഭാഗത്തിലെ മേധാവിമാരുടെ ആനുകൂല്യങ്ങള്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ മനോനിലപോലെ ചെയ്യുന്ന സര്‍ക്കാര്‍ പറയുന്ന ന്യായം കേന്ദ്രം നല്‍കുന്നില്ല എന്നാണ്. ഇതില്‍ കാര്യമുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. ക്ഷേമ പെന്‍ഷനുകള്‍ പോലുള്ള ‘സൗജന്യങ്ങള്‍’ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നു എന്ന പേരിലാണ് നടപടി.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ നീക്കം ഏറ്റവും വലിയ തിരിച്ചടിയാകാന്‍ പോകുന്നത് കേരളത്തിനാണ്. കേരളം നടപ്പാക്കിയിട്ടുള്ള ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ജനക്ഷേമ നടപടികള്‍ നിര്‍ത്തിക്കുക എന്നതു തന്നെയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സംസ്ഥാന നികുതി വരുമാനത്തിലെ കുറവ് നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര ഗ്രാന്റുകള്‍ ചില വ്യവസ്ഥകള്‍ പാലിക്കുന്നതുമായി ബന്ധിപ്പിക്കുക എന്നതാണ് മോദി സര്‍ക്കാര്‍ പരിഗണിക്കുന്ന മാര്‍ഗ്ഗം. ആ വ്യവസ്ഥകള്‍ പാലിച്ചതിനുശേഷം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഗ്രാന്റിന് അര്‍ഹതയുണ്ടാവുകയുള്ളൂ. ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ പൂട്ടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കടം എഴുതിത്തള്ളല്‍, പെന്‍ഷന്‍, മറ്റ് സൗജന്യങ്ങള്‍ തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതത്തിന്റെ 41 ശതമാനമാണ് ലഭിക്കുന്നത്. ഇനി അത് 40 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശം. 16ാം ധനകാര്യ കമ്മീഷന്‍ അദ്ധ്യക്ഷനായ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഇത് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചതിന് ശേഷം നികുതി വിഹിതത്തില്‍ 1 ശതമാനം കുറവ് വരുത്തണമെന്ന ശുപാര്‍ശ മാര്‍ച്ച് അവസാനത്തോടെ ഔദ്യോഗികമായി ധനകാര്യ കമ്മീഷന് മടക്കി നല്‍കും. വരുന്ന ഒക്ടോബറില്‍ ഇതുമായി ബന്ധപ്പെട്ട സമ്പൂര്‍ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതോടെ നടപ്പാക്കാനാണ് പരിപാടി.

2026-27 സാമ്പത്തിക വര്‍ഷം നടപ്പാകുന്ന രീതിയിലാണ് സംസ്ഥാന നികുതി വിഹിതം കുറയ്ക്കല്‍ നിര്‍ദ്ദേശം തയ്യാറായിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തില്‍ നിന്ന് 1 ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം അധികമായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെടാം. സംസ്ഥാനങ്ങള്‍ക്കു നീക്കിവെച്ചിരിക്കുന്ന വിഹിതത്തില്‍ വെറും 1.925 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. അതായത് കേന്ദ്രം ആകെ പിരിക്കുന്ന നികുതിയുടെ വെറും 0.78925 ശതമാനം മാത്രം. അടുത്ത വര്‍ഷത്തേക്ക് കേന്ദ്രത്തില്‍ നിന്നുള്ള കേരളത്തിന്റെ പ്രതീക്ഷിത നികുതി വിഹിതം 28,616 കോടി രൂപയാണ്.

നടപ്പുവര്‍ഷത്തേക്കുള്ള പുതുക്കിയ നികുതി അടങ്കല്‍ 25,550 കോടി രൂപ വരും. ഇതു തന്നെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. മാറിയ സാഹചര്യത്തില്‍ കേരളത്തിനുള്ള ഈ വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാകും എന്നുറപ്പാണ്. കേരളത്തില്‍ നിന്ന് നികുതി പിരിച്ച് കേന്ദ്രത്തിന് കൃത്യമായി കൊടുക്കുകയും തിരികെ ഒന്നും കിട്ടാതിരിക്കുകയും ചെയ്യാതിരിക്കുക എന്ന അവസ്ഥയാണ് ഫലത്തില്‍ സംജാതമാവുക. നികുതി വിഹിതം കുറയ്ക്കുന്നത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ കൂടുതല്‍ പിരിമുറുക്കമുണ്ടാക്കും. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരും എന്നത് ഉറപ്പാണ്. മുമ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം 20 ശതമാനമായിരുന്നു.

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

അത് പിന്നീട് 1980ലാണ് 41 ശതമാനമായി വര്‍ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ ചെലവും ആനുപാതികമായി വര്‍ദ്ധിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാര്‍ ചെലവഴിക്കലിന്റെ 60 ശതമാനവും സംസ്ഥാനങ്ങളുടെ വിഹിതമാണ്. ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാണ് ഇത് കൂടുതല്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ചെലവ് ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2017 ജൂലൈയില്‍ ദേശീയ ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ പരിമിതമായ വിവേചനാധികാരമേയുള്ളൂ.

കേന്ദ്രം പിരിക്കുന്ന നികുതികള്‍ പങ്കുവെയ്ക്കുമ്പോള്‍ ആ സംസ്ഥാനത്തിന്റെ ജനസാന്ദ്രതകൂടി കണക്കാക്കണമെന്ന് ധനകാര്യ കമ്മിഷന്‍ അധ്യക്ഷന്‍ അരവിന്ദ് പനഗാരിയയോട് കേരളം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം മറ്റു സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായി. അപ്പോഴാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള കേന്ദ്ര നീക്കം.

CONTENT HIGH LIGHTS; Central move to bring revenue to Kerala by cutting tax share: Judging that the freebies given to the people are a short cut to make political profits; The psychological move of the center to cut off and make it its own

Tags: നികുതി വിഹിതം വെട്ടിക്കുറച്ച് കേരളത്തെ വരുതിയിലാക്കാന്‍ കേന്ദ്ര നീക്കംവെടക്കാക്കി തനിക്കാക്കാനുള്ള കേന്ദ്രത്തിന്റെ സൈക്കോളജിക്കല്‍ മൂവ്Narendra ModiKeralaPRIME MINISTER OF INDIAFORMER PRIME MINISTER OF INDIAANWESHANAM NEWSFINANCIAL CRYSESS IN KERALA

Latest News

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies